കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ് ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി. ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു. വാരണാസിതൻ ചെണ്ടയുണർന്നുയർന്നു. ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ അർജ്ജുനനായ് ഞാൻ, അവൾ ഉത്തരയായി. അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്. എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ.
Game | Time | WPM | Accuracy |
---|---|---|---|
587 | 2024-10-24 15:07:23 | 42.80 | 94% |
407 | 2024-10-15 13:08:36 | 34.61 | 93.6% |