Back to text analysis page
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയൊന്നുരുകി വീണുപോയ്. പിച്ചളക്കുണുക്കുമിട്ടു വിണ്ടഹം കടന്നിത്ര വേഗമെങ്ങു മാഞ്ഞുപോയ്. നീലനഭസ്സിൻ മേഘപടത്തിൻ മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം.