Back to text analysis page
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ. കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കൽപ്പടവിൽ.