മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ. ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ. ശിലയഴകിൽ പ്രണയിനിതൻ മുഖം തീർത്ത രാജശിൽപ്പി. പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ. പുഴയിലും കളഭമലിയും പുലരികൾ മുഴുകിയാൽ. പ്രേമം പുതുമഴ പോലെ, ഞാനോ തളിരില പോലെ. മൃദുലമീ വിലയം. എഴിനിലാപുടവ വിരിയും പുളിനമോ ശയനമായ്. ചിരിയിതൾ ചിറകുകുടയും ഹൃദയമോ ശലഭമായ്. പ്രേമം പുലരൊളിപോലെ, മാറിൽ വനലതപോലെ. മധുരമീ ലയനം.
Game | Time | WPM | Accuracy |
---|---|---|---|
769 | 2024-11-16 08:51:08 | 43.07 | 94.5% |
620 | 2024-10-26 05:27:47 | 48.68 | 95.8% |
615 | 2024-10-26 05:17:05 | 46.59 | 95% |
412 | 2024-10-15 13:15:19 | 43.61 | 95.3% |