നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി, അലമാലകൾ പുൽകും കായൽമാറിലൂടെ. പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്. കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്. കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്, ഊറിവന്ന ശിശിരം നമ്മൾ.
Game | Time | WPM | Accuracy |
---|---|---|---|
426 | 2024-10-15 14:54:23 | 40.27 | 94.6% |