Back to text analysis page
ഉണർന്നുവോ മുളംതണ്ടിലൊരീണം. പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം. തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി. കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ.