Below you will find a set of texts used on TypeRacer. Certain texts only appear on certain difficulties.
Rank |
ID |
Text |
Length |
Races |
Difficulty Rating |
Top Score |
Top 100 |
Average |
Active Since |
1. |
#1720364 |
ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്നു തോന്നിയാലും ഒന്നുകൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേ. |
313 |
2 |
1.418 |
86.49 — Jai (jaideepjr) |
62.20 |
62.20 |
January 9, 2013 |
2. |
#1720195 |
ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം. തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാ നെല്ലിമരമൊന്നുലുത്തുവാൻ മോഹം. |
352 |
5 |
1.356 |
79.17 — Jai (jaideepjr) |
55.04 |
55.04 |
July 18, 2011 |
3. |
#1720283 |
ചെല്ലക്കുറിഞ്ഞി പൂത്തു ഇല്ലിക്കാടും പൂവിട്ടു. ആയിരം വർണ്ണജാലം ആടിപ്പാടും വേളയിൽ. ആരോ പാടും താരാട്ടിന്നീണം ഏറ്റുപാടും സ്നേഹദേവദൂതികേ വരൂ, നീ വരൂ. |
394 |
5 |
1.355 |
77.86 — Jai (jaideepjr) |
57.55 |
57.55 |
January 7, 2013 |
4. |
#1720287 |
ആറാട്ടുകടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ പേരാറ്റിൽ പുലർമങ്ക നീരാട്ടിനിറങ്ങി. ചെമ്പൊന്നിൻ ചെപ്പുകുടം കടവത്തു കമഴ്ത്തി, തമ്പുരാട്ടി കുളിർനീരിൽ മുങ്ങാംകുഴിയിട്ടല്ലോ. |
453 |
2 |
1.317 |
33.35 — ʇsɐɟ ɹǝdns (shafeek) |
23.16 |
23.16 |
January 6, 2016 |
5. |
#1720260 |
നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി നീയെന്നരികിൽ നിന്നു. കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെ പോൽ. വെറുമന്യനെ പോൽ. |
355 |
2 |
1.317 |
33.34 — ʇsɐɟ ɹǝdns (shafeek) |
28.96 |
28.96 |
January 19, 2016 |
6. |
#1720301 |
എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാൻ കൊതിയാവുകാ. ചങ്ങലയുടെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്. |
336 |
3 |
1.314 |
84.88 — Jai (jaideepjr) |
76.85 |
76.85 |
January 9, 2013 |
7. |
#1720288 |
പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ താമരമൊട്ടായിരുന്നു നീ. ഒരു താമരമൊട്ടായിരുന്നു നീ. ദാവണിപ്രായത്തിൽ പാതിവിടർന്ന നീ പൂഞ്ചേലപ്പരുവത്തിൽ പൂവായി. തേനുള്ളിൽ തുളുമ്പുന്ന പൂവായി. |
482 |
2 |
1.298 |
83.83 — Jai (jaideepjr) |
78.14 |
78.14 |
January 6, 2013 |
8. |
#1720354 |
കർമ്മദോഷത്തിന്റെ ശാപഫലമായി കരുതി എല്ലാം മറക്കാൻ ശ്രമിക്കുന്ന എന്നെ, ഒരു വെറും വാക്കിന്റെ മുനകൊണ്ടു പോലും കുത്തിനോവിച്ചാൽ, കത്തിച്ചു കളയും ഞാൻ പച്ചയ്ക്ക്. |
421 |
5 |
1.274 |
80.21 — Jai (jaideepjr) |
47.09 |
47.09 |
January 8, 2013 |
9. |
#1720302 |
എന്റെ പേര് ജീവൻ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഇതുപോലെ ഈ റോഡിലെ മഞ്ഞു കാണാൻ സാധിക്കൂ. രണ്ടു വർഷം കഴിഞ്ഞേ എനിക്കിനി ഈ സ്ട്രീറ്റ് ലൈറ്റുകൾ കത്തി നിൽക്കുന്നതു കാണാൻ അനുവാദമുള്ളൂ. അതോർക്കുമ്പോൾ സങ്കടം ചില്ലറയൊന്നുമല്ല. പക്ഷേ, ഇനിയിപ്പോ സങ്കടപ്പെടുക എന്നു പറഞ്ഞാൽ. |
700 |
2 |
1.269 |
81.94 — Jai (jaideepjr) |
72.17 |
72.17 |
January 8, 2013 |
10. |
#1720163 |
പിരിയിന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ. നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ. കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി. തിങ്ങുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു. |
513 |
3 |
1.267 |
82.46 — Jai (jaideepjr) |
60.42 |
60.42 |
April 2, 2011 |
11. |
#1720263 |
മിണ്ടാതെടി കുയിലേ കണ്ണനുണ്ണിയുറങ്ങണ നേരത്ത്. മൂളാതെടി മൈനേ മണിക്കുട്ടനുറങ്ങണ സമയത്ത്. പോകൂ കാറ്റേ തളിർവിരൽ തൊടാതെ, പോകൂ. |
328 |
1 |
1.266 |
32.06 — ʇsɐɟ ɹǝdns (shafeek) |
32.06 |
32.06 |
March 15, 2016 |
12. |
#1720041 |
പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടി കടന്നെത്തുന്ന പദനിസ്വനം. പിന്നെയും പിന്നെയും ആരോ നിലാവത്തു പൊൻവേണുവൂതുന്ന മൃദുമന്ത്രണം. |
350 |
15 |
1.262 |
88.38 — Jai (jaideepjr) |
67.92 |
67.92 |
January 3, 2011 |
13. |
#1720355 |
മോനേ ദിനേശാ, ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിക്ക് തോട്ടി കേറ്റി കളിക്കല്ലേ. ചവിട്ടിത്താഴ്ത്തും നിന്നെ ഞാൻ പാതാളത്തിലേക്ക്. |
314 |
5 |
1.259 |
79.56 — Jai (jaideepjr) |
35.00 |
35.00 |
January 8, 2013 |
14. |
#1720192 |
താരും തളിരും മിഴി പൂട്ടി. താഴെ ശ്യാമാംബരത്തിൻ നിറമായി. ഏകയായ് കേഴുമ്പോൾ കേൾപ്പൂ ഞാൻ നിൻ സ്വനം. താവക നിൻ താരാട്ടുമായ് ദൂരെയേതോ കാനനത്തിൽ. |
366 |
3 |
1.245 |
72.35 — Jai (jaideepjr) |
42.26 |
42.26 |
June 24, 2011 |
15. |
#1720085 |
ഈറൻ മേഘം പൂവും കൊണ്ട് പൂജയ്ക്കായ് ക്ഷേത്രത്തിൽ പോകുമ്പോൾ, പൂങ്കാറ്റും സോപാനം പാടുമ്പോൾ, പൂക്കാരി നിന്നെ കണ്ടു ഞാൻ. |
310 |
5 |
1.241 |
80.13 — Jai (jaideepjr) |
67.41 |
67.41 |
January 4, 2011 |
16. |
#1720082 |
നിന്നുള്ളിലെ മോഹം സ്വന്തമാക്കി ഞാനും. എൻ നെഞ്ചിലെ ദാഹം നിന്റെതാക്കി നീയും. പൂച്ചങ്ങലയ്ക്കുള്ളിൽ രണ്ടു മൗനങ്ങളെ പോൽ. നീർത്താമരത്താളിൽ പനിനീർത്തുള്ളികളായ്. ഒരു ഗ്രീഷ്മശാഖിയിൽ വിടരും വസന്തമായ് പൂത്തുലഞ്ഞ പുളകം നമ്മൾ. |
587 |
7 |
1.237 |
79.88 — Jai (jaideepjr) |
61.28 |
61.28 |
January 3, 2011 |
17. |
#1720025 |
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു. തരളകപോലങ്ങൾ നുള്ളിനോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു. |
343 |
13 |
1.227 |
79.05 — Jai (jaideepjr) |
57.23 |
57.23 |
January 2, 2011 |
18. |
#1720281 |
വട്ടയിലപ്പന്തലിട്ട് പൊട്ടുതൊട്ട് ഞാനിരുന്നു. പാലപ്പൂത്തുമ്പികളോ കൂട്ടിരുന്നു. കണ്ണാടിപ്പുഴ പാടി പുല്ലാനിക്കതിരാടി, നീ മാത്രം എന്തേ വന്നില്ല. |
390 |
8 |
1.224 |
76.52 — Jai (jaideepjr) |
34.94 |
34.94 |
January 5, 2013 |
19. |
#1720251 |
അമ്പാടിപ്പയ്യുകൾ മേയും കാണാതീരത്ത് അനുരാഗം മൂളും തത്തമ്മേ. കുഴലൂതും മേഘം മെയ്യിൽ ചായും നേരത്ത് കുളിരുന്നൊരു കാര്യം ചൊല്ലാമോ? നാടും കാണാം കൂടും കൂട്ടാം. ഈണം പാടാം നാണം ചൂടാം. |
469 |
1 |
1.222 |
33.11 — aslam (aslamfornone) |
33.11 |
33.11 |
December 28, 2016 |
20. |
#1720200 |
മൈനകൾ പദങ്ങൾ പാടുന്നൂ. കൈതകൾ വിലാസമാടുന്നൂ. കനവെല്ലാം കതിരാകുവാൻ എന്നുമെന്റെ തുണയാകുവാൻ വരദേ, അനുവാദം നീ തരില്ലേ. |
307 |
11 |
1.221 |
79.74 — Jai (jaideepjr) |
44.17 |
44.17 |
April 2, 2011 |
21. |
#1720054 |
വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു. സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ. |
471 |
7 |
1.219 |
78.72 — Jai (jaideepjr) |
63.48 |
63.48 |
January 26, 2011 |
22. |
#1720042 |
പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം. അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം. മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം. താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം. |
711 |
2 |
1.215 |
78.51 — Jai (jaideepjr) |
64.41 |
64.41 |
January 3, 2011 |
23. |
#1720306 |
ഏതു വീട്? കേറിക്കിടക്കാൻ ഒരിടം പോലുമില്ലാത്തവനാണു ഞാൻ. ദാ കണ്ടോ, ആ തെരുവിലാണ് സേതുമാധവനെല്ലാം നഷ്ടപ്പെട്ടത്. സ്വപ്നങ്ങളും ജീവിതവുമെല്ലാം. എന്നിട്ടൊരു കിരീടം വച്ചുതന്നു. ഇപ്പോൾ ദാ മുഖത്തു കണ്ടില്ലേ? ആരെയും പറഞ്ഞു മനസ്സിലാക്കണ്ട. കൊള്ളാം, ഭംഗിയുണ്ടല്ലേ? |
683 |
1 |
1.209 |
78.08 — Jai (jaideepjr) |
78.08 |
78.08 |
January 8, 2013 |
24. |
#1720106 |
തൂവെള്ള തൂവുന്നുഷസ്സിൽ വാനിൽ കാർമേഘത്തിൻ ശരമാല. ചന്ദനത്തിൻ കുളിരു പോലെ, അന്തരംഗിൽ രാഗം പോലെ. അലകടലൊളിയോരം പോരും സ്നേഹപുന്നാരപ്പൂർണ്ണേന്ദുവോ. |
386 |
11 |
1.203 |
77.70 — Jai (jaideepjr) |
66.27 |
66.27 |
January 15, 2011 |
25. |
#1720005 |
അങ്കമുറ കൊണ്ടും ആയുധബലം കൊണ്ടും ചതിയൻ ചന്തുവിനെ തോൽപ്പിക്കാൻ ആണായി പിറന്നവരിൽ ആരുമില്ല. ആരുമില്ല. മടങ്ങിപ്പോ. |
299 |
18 |
1.202 |
79.00 — Jai (jaideepjr) |
56.13 |
56.13 |
January 1, 2011 |
26. |
#1720268 |
വർണ്ണപതംഗം തേടും മൃദുയൗവനങ്ങളിൽ അനുഭൂതിയേകും പ്രിയസംഗമം. കൗമാരമുന്തിരി തളിർവാടിയിൽ കുളിരാർന്നുവല്ലോ വസന്തരാഗം. |
310 |
2 |
1.201 |
77.60 — Jai (jaideepjr) |
70.91 |
70.91 |
January 6, 2013 |
27. |
#1720099 |
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം. ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. എനിക്കിനിയൊരു ജന്മം കൂടി. |
361 |
15 |
1.200 |
81.52 — Jai (jaideepjr) |
65.12 |
65.12 |
January 7, 2011 |
28. |
#1720326 |
ശ്രമിച്ചിരുന്നു, ഒരു കൂട്ടിനായിട്ട്. എവിടെയും കണ്ടില്ല. ഒരാളെ പോലെ ഏഴുപേരുണ്ടാവുമെന്നു പറയുന്നതൊക്കെ വെറുതെയാണ്. ഒരാളെ പോലെ ഒരാൾ മാത്രമേ ഉള്ളൂ. |
391 |
1 |
1.200 |
27.97 — JAHAN V A (jaan_jahan3006) |
27.97 |
27.97 |
October 12, 2024 |
29. |
#1720256 |
വെണ്ണിലാക്കൊമ്പിലെ രാപ്പാടീ, എന്നുമീയേട്ടന്റെ ചിങ്കാരി. മഞ്ഞുനീർത്തുള്ളിപോൽ നിന്നോമൽ കുഞ്ഞുകൺപീലിയിൽ കണ്ണീരോ. |
307 |
3 |
1.191 |
76.07 — Jai (jaideepjr) |
42.98 |
42.98 |
January 9, 2013 |
30. |
#1720108 |
ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം. ഗാനം ദേവഗാനം അഭിലാഷഗാനം. മാനസവീണയിൽ കരപരിലാളന ജാലം. ജാലം ഇന്ദ്രജാലം. അതിലോല ലോലം. |
315 |
7 |
1.189 |
76.80 — Jai (jaideepjr) |
65.16 |
65.16 |
January 5, 2011 |
31. |
#1720053 |
പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങൂ. ജന്മങ്ങൾ പുൽകും നിൻ നാദം നൽകൂ. ദൂതും പേറി നീങ്ങും മേഘം മണ്ണിന്നേകും ഏതോ കാവ്യം. ഹംസങ്ങൾ പാടുന്ന ഗീതം ഇനിയും ഇനിയും അരുളി. |
409 |
6 |
1.189 |
76.79 — Jai (jaideepjr) |
65.85 |
65.85 |
January 2, 2011 |
32. |
#1720293 |
സ്വർഗ്ഗങ്ങൾ സ്വപ്നം കാണും മണ്ണിൻ മടിയിൽ വിടരുന്നേതോ ഋതുഭാവങ്ങൾ. നിറമേഴിൻ തുമ്പത്ത് സ്വരമേളത്തിറയാട്ടം. മാരിക്കാർമുഖം മാറിൽ ചാർത്തീടും മാനം പൂമാനം. |
404 |
2 |
1.189 |
79.79 — Jai (jaideepjr) |
54.35 |
54.35 |
January 6, 2013 |
33. |
#1720201 |
ചന്ദനത്തിൽ കടഞ്ഞെടുത്തൊരു സുന്ദരീശില്പം. മഞ്ഞുതുള്ളികൾ തഴുകിയൊഴുകും മധുരഹേമന്തം. പ്രിയയോ കാമശിലയോ നീയൊരു പ്രണയഗീതകമോ. |
327 |
3 |
1.184 |
76.50 — Jai (jaideepjr) |
72.36 |
72.36 |
June 1, 2011 |
34. |
#1720346 |
ശേഖരാ, എനിക്കു ജീവിക്കണം. സ്വസ്ഥമായിട്ടു ജീവിക്കണം. അതിനു തടസ്സം നിക്കാൻ ഇനി നിന്റെ കൈകൾ ഉണ്ടാകരുത്. അതുകൊണ്ട് ഞാനിത് എടുക്കുവാ. |
346 |
5 |
1.182 |
63.93 — Jai (jaideepjr) |
33.64 |
33.64 |
March 15, 2016 |
35. |
#1720190 |
ഉരുകും വേനൽപ്പാടം കടന്നെത്തുമീ രാത്തിങ്കളായ് നീയുദിക്കേ, കനിവാർന്ന വിരലാൽ അണിയിച്ചതാരീ അലിവിന്റെ കുളിരാർന്ന ഹരിചന്ദനം. |
330 |
9 |
1.181 |
77.98 — Jai (jaideepjr) |
52.64 |
52.64 |
March 27, 2011 |
36. |
#1720032 |
ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം. ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം. കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം. അറിയുകില്ല നീയാരാരോ. |
456 |
5 |
1.180 |
76.24 — Jai (jaideepjr) |
64.53 |
64.53 |
January 2, 2011 |
37. |
#1720072 |
സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ നാമെത്തും നേരം, ഇന്നേരം. മോഹത്തിൻ പൂന്നുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം, പൂക്കാലം. പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ. പന്നീരും തേനും കണ്ണീരായ് താനേ. |
451 |
7 |
1.172 |
73.31 — Jai (jaideepjr) |
50.90 |
50.90 |
March 15, 2011 |
38. |
#1720311 |
മരണം രംഗബോധമില്ലാത്തൊരു കോമാളിയാണ്. ആഗ്രഹിച്ചിരിക്കുമ്പോൾ അവൻ വരില്ല. പ്രതീക്ഷിച്ചിരിക്കുമ്പോൾ അവൻ വരില്ല. വെടിയുണ്ടയുടെയും ബോംബിന്റെയും ഇടയിൽക്കിടന്നു യുദ്ധം ചെയ്യുന്ന പട്ടാളക്കാരൻ ലീവ് കിട്ടി നാട്ടിലെത്തുമ്പോൾ സ്വന്തം പുരേടത്തിലെ തേങ്ങ വീണായിരിക്കും മരിക്കുന്നത്. |
743 |
1 |
1.168 |
75.46 — Jai (jaideepjr) |
75.46 |
75.46 |
February 22, 2013 |
39. |
#1720343 |
ചതിയും കള്ളവുമെല്ലാം ഞാൻ പ്രയോഗിക്കും. വേണ്ടിവന്നാൽ കരുത്തും, എന്റെ വിജയത്തിനു വേണ്ടി. ചില കളികള് ഞാൻ ജയിക്കാൻ വേണ്ടി മാത്രാ കളിക്കണേ. |
364 |
5 |
1.168 |
80.80 — Jai (jaideepjr) |
37.54 |
37.54 |
January 25, 2013 |
40. |
#1720348 |
നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിനു ഭയമായിരുന്നു. മരിക്കാൻ നിനക്കും. പക്ഷേ, രണ്ടിനും മന്നാടിയാർക്കു ഭയല്ല്യാ. ഒരുങ്ങിയിരുന്നോ നീയ്. |
356 |
2 |
1.168 |
76.05 — Jai (jaideepjr) |
51.52 |
51.52 |
January 8, 2013 |
41. |
#1720252 |
യദുകുലം അറിയാതൊരു രാവിൽ കരതലം കവരാൻ അണയും ഞാൻ. പദമലർ തഴുകാൻ പനിനീരിൻ കുടവുമായ് കുനിയാം തിരുമുമ്പിൽ. സ്നേഹത്തിൻ കൂടാരത്തിൽ നീയാണല്ലോ. രാധയ്ക്കീ ജന്മം വർണ്ണത്തേരാണല്ലോ. |
454 |
1 |
1.167 |
75.38 — Jai (jaideepjr) |
75.38 |
75.38 |
January 9, 2013 |
42. |
#1720325 |
കാവലില്ലാത്ത കൊട്ടാരത്തിൽ പാതിരായ്ക്കു കയറി മുച്ചൂടു മുടിക്കലല്ല യുദ്ധം. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി കാണാൻ പോകുന്നതേയുള്ളൂ. |
343 |
4 |
1.164 |
84.81 — Jai (jaideepjr) |
40.08 |
40.08 |
January 9, 2013 |
43. |
#1720332 |
ഒരിക്കൽ നീ എന്നെ വല്ലാതെ വേദനിപ്പിച്ചാ പോയത്. സമയമെടുത്തു ഒരുപാട്, അതു മറക്കാൻ. എല്ലാം മറന്നു കഴിഞ്ഞപ്പോൾ ഓർമ്മിപ്പിക്കാൻ വീണ്ടും വന്നു. മനസ്സു വീണ്ടും ആഗ്രഹിച്ചതു കൊണ്ടാ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. അപ്പോൾ വീണ്ടും പോകുന്നു എന്നു പറയുന്നു. |
665 |
1 |
1.159 |
74.87 — Jai (jaideepjr) |
74.87 |
74.87 |
April 1, 2017 |
44. |
#1720295 |
മാണിക്യക്കല്ലാൽ മേഞ്ഞുമെനഞ്ഞേ മാമണിക്കൊട്ടാരം. താഴിട്ടടച്ചാൽ താനേ തുറക്കും തങ്കത്തിൻ കൊട്ടാരം. കുളിരമ്പിളി കൊമ്പനും ആവണി തുമ്പിയും മയ്യണി കണ്ണുമായ് കാവൽ നിൽക്കണ മായക്കൊട്ടാരം. എന്റെ മോഹക്കൊട്ടാരം. |
544 |
2 |
1.152 |
84.17 — Jai (jaideepjr) |
53.76 |
53.76 |
January 6, 2013 |
45. |
#1720189 |
കൈക്കുടന്ന നിറയെ തിരുമധുരം തരും. കുരുന്നിളം തൂവൽ കിളിപ്പാട്ടുമായ് ഇതളടർന്ന വഴിയിലൂടെ വരുമോ വസന്തം. |
270 |
4 |
1.151 |
71.70 — Jai (jaideepjr) |
36.10 |
36.10 |
January 7, 2016 |
46. |
#1720336 |
എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല. ഞാനാണു തറയിൽ കിടക്കേണ്ടവൻ. ഞാനാണു തറ. എന്റെ ഹൃദയത്തിലെ സ്നേഹപ്പൂക്കൾ മുഴുവൻ വാരിക്കളഞ്ഞ മഹാറാണീ, ഞാൻ നിനക്കുവേണ്ടി എന്റെ മെത്ത ഒഴിഞ്ഞുതരുന്നു. |
593 |
2 |
1.151 |
30.38 — aslam (aslamfornone) |
28.94 |
28.94 |
December 28, 2016 |
47. |
#1720198 |
അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ. ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ അണിയൂ. അണിയൂ, അഭിലാഷപൂർണ്ണിമേ. |
272 |
10 |
1.150 |
75.83 — Jai (jaideepjr) |
59.87 |
59.87 |
March 23, 2011 |
48. |
#1720134 |
ആവണിപ്പൊന്നൂഞ്ഞാൽ ആടിക്കാം നിന്നെ ഞാൻ, ആയില്യംകാവിലെ വെണ്ണിലാവേ. പാതിരാമുല്ലകൾ താലിപ്പൂ ചൂടുമ്പോൾ, പൂജിക്കാം നിന്നെ ഞാൻ പൊന്നു പോലെ. മച്ചകവാതിലും താനേ തുറന്നു. പിച്ചകപ്പൂമണം കാറ്റിൽ നിറഞ്ഞു. വന്നല്ലോ നീയെൻ പൂത്തുമ്പിയായ്. |
605 |
7 |
1.150 |
74.30 — Jai (jaideepjr) |
68.24 |
68.24 |
January 12, 2011 |
49. |
#1720116 |
ശാരദേന്ദു ചുറ്റിലും കനകപാരിജാതമലർ തൂകും. ശില്പകന്യകകൾ നിന്റെ വീഥികളിൽ രത്നകമ്പളം നീർത്തും. കാമമോഹിനികൾ നിന്നെയെൻ ഹൃദയകാവ്യലോകസഖിയാക്കും. മച്ചകങ്ങളിലെ മഞ്ജുശയ്യയിൽ ലജ്ജകൊണ്ടു ഞാൻ മൂടും, നിന്നെ മൂടും. |
548 |
3 |
1.149 |
74.20 — Jai (jaideepjr) |
63.20 |
63.20 |
January 7, 2011 |
50. |
#1720319 |
കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഭാര്യയും ഭർത്താവുമായിരുന്നു. നിങ്ങൾക്ക് അഞ്ചു കുട്ടികളുമുണ്ട്. അന്ന് ഇവന്റെ ഇളയമോൻ ഞാനായിരുന്നു. ടിന്റൂന്നായിരുന്നു പേര്. മാസ്റ്റർ ടിന്റുമോൻ. നേഴ്സറിയിൽ പഠിക്കുമ്പോൾ ഷുഗർ വന്നു മരിച്ചു. |
575 |
1 |
1.147 |
26.74 — JAHAN V A (jaan_jahan3006) |
26.74 |
26.74 |
October 12, 2024 |
51. |
#1720328 |
താൻ ആരാണെന്ന് തനിക്കറിയാൻ മേലെങ്കിൽ താൻ എന്നോടു ചോദിക്ക്, താൻ ആരാണെന്ന്. തനിക്കു ഞാൻ പറഞ്ഞുതരാം താൻ ആരാണെന്ന്. എന്നിട്ട് ഞാനാരാണെന്ന് എനിക്കറിയാമോ എന്ന് താൻ എന്നോടു ചോദിക്ക്. അപ്പോ തനിക്കു ഞാൻ പറഞ്ഞുതരാം താനാരാണെന്നും ഞാനാരാണെന്നും. |
634 |
1 |
1.141 |
26.59 — JAHAN V A (jaan_jahan3006) |
26.59 |
26.59 |
October 10, 2024 |
52. |
#1720191 |
മിഴിനീർക്കുടമുടഞ്ഞൊഴുകി വീഴും ഉൾപ്പൂവിലെ മൗനങ്ങളിൽ, ലയവീണയരുളും ശ്രുതി ചേർന്നു മൂളാം ഒരു നല്ല മധുരാഗ വരകീർത്തനം. |
310 |
3 |
1.139 |
73.58 — Jai (jaideepjr) |
66.39 |
66.39 |
April 2, 2011 |
53. |
#1720318 |
എന്റെ രാമൻകുട്ടി, ഞാൻ ആയിരം പ്രാവശ്യം ഈ നായിന്റെ മോനോടു ചോദിച്ചതാ ചോറിടട്ടേ ചോറിടട്ടേ എന്ന്. അപ്പോ അവന്റെ അമ്മേടെ... അവന്റെ അമ്മേടെ വീടിന്റെ തൊട്ടടുത്താ എന്റെ വീട്. എന്നിട്ടാ അവൻ എന്നോടിങ്ങനെ പെരുമാറണേ. |
544 |
1 |
1.137 |
73.46 — Jai (jaideepjr) |
73.46 |
73.46 |
January 9, 2013 |
54. |
#1720323 |
ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല. നീ വലിയവനാകാം, എന്നുകരുതി ഞാൻ ചെറിയവനാണെന്നുള്ള അർത്ഥമില്ല. |
314 |
5 |
1.136 |
69.42 — Jai (jaideepjr) |
33.38 |
33.38 |
January 8, 2013 |
55. |
#1720081 |
പൂങ്കാറ്റിനോടും കിളികളോടും കഥകൾ ചൊല്ലി നീ. കളികൾ ചൊല്ലി കാട്ടുപൂവിൻ കരളിനോടും നീ. നിഴലായി അലസമലസമായി അരികിൽ ഒഴുകി ഞാൻ. |
320 |
8 |
1.136 |
71.77 — Jai (jaideepjr) |
52.86 |
52.86 |
January 13, 2011 |
56. |
#1720114 |
ചക്രവർത്തിനി നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു. പുഷ്പപാദുകം പുറത്തുവയ്ക്കു നീ, നഗ്നപാദയായ് അകത്തു വരൂ. |
289 |
9 |
1.136 |
72.51 — Jai (jaideepjr) |
47.71 |
47.71 |
March 14, 2011 |
57. |
#1720177 |
ഹൃദയവും ഹൃദയവും പുണരുമീ നിമിഷമായ്. പതിവായാരോ മൂളുന്നില്ലേ ചെവിയിലായ്. മതിയില്ലെന്നായ് ചൊല്ലുന്നില്ലേ മനസ്സിലായ്. തളിരുകൾ തരളമായ് പ്രണയമോ കളഭമായ്. ഒളിക്കുന്നുവെന്നാൽ പോലും, ഉദിക്കുന്നു വീണ്ടും വീണ്ടും കടക്കണ്ണിലാരോ സൂര്യനായ്. |
620 |
2 |
1.132 |
73.14 — Jai (jaideepjr) |
69.94 |
69.94 |
October 2, 2012 |
58. |
#1720309 |
എനിക്കാരെയും ഒന്നും ബോധിപ്പിക്കണ്ട. എനിക്കു ശരിയെന്നു തോന്നുന്നത് ഞാൻ ചെയ്യും. മന്ത്രിക്കസേരയിൽ ഇരുന്നുകൊണ്ട് സേതു നെട്ടൂരാനെ കാണരുത്. കാണാനാണു ഭാവമെങ്കിൽ, നെട്ടൂരാനതു പുല്ലാണ്. ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യങ്ങളൊന്നും സേതു വിളിച്ചിട്ടില്ല. അതു മറക്കരുത്. |
734 |
2 |
1.132 |
30.42 — aslam (aslamfornone) |
28.52 |
28.52 |
December 29, 2016 |
59. |
#1720317 |
എടോ, മോഹൻ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ചിട്ട് നാലുനേരം മൃഷ്ടാന്നം വെട്ടിവിഴുങ്ങി എമ്പക്കവും വിട്ട് ആസനത്തിൽ വാലും ചുരുട്ടിവച്ച് അവന്റെ കാൽച്ചുവട്ടിൽ കിടക്കുന്ന തന്നെയും ഇയാളെയും പോലുള്ള പരമനാറികൾക്കേ ആ പേര് ചേരൂ. എനിക്കു ചേരില്ല. |
679 |
1 |
1.132 |
26.38 — JAHAN V A (jaan_jahan3006) |
26.38 |
26.38 |
October 10, 2024 |
60. |
#1720360 |
ഗോപാ, നീ എന്നെ തല്ലുകയോ കൊല്ലുകയോ എന്തുവേണേ ചെയ്തോ. പക്ഷേ, ആരു പറഞ്ഞാലും നീ മാത്രം പറയരുത്, ഒരിക്കലും പറയരുത് ഗോപാ, ഞാനെന്റെ മോനെ സ്നേഹിച്ചിട്ടില്ലാന്ന്. |
411 |
2 |
1.131 |
82.52 — Jai (jaideepjr) |
52.73 |
52.73 |
January 10, 2013 |
61. |
#1720086 |
അണിയമ്പൂ മുറ്റത്ത്, വളർമാവിൻ കൊമ്പത്ത്, ഇണമുണ്ടും തോരയിടുന്നു പൂമ്പുലരി പെണ്ണാള്. മാനത്തെ കടവിൽ മരതകപ്പടവിൽ നിറമുള്ള നിഴലായ് മറയുന്നതാര്. |
377 |
7 |
1.130 |
94.46 — Jireh (slowsnailtyper) |
57.82 |
57.82 |
January 2, 2011 |
62. |
#1720219 |
പാരിജാതം തിരുമിഴി തുറന്നു. പവിഴമുന്തിരി പൂത്തുവിടർന്നു. നീലോൽപലമിഴി നീലോൽപലമിഴി, നീമാത്രമെന്തിനുറങ്ങി. |
284 |
6 |
1.127 |
69.76 — Jai (jaideepjr) |
40.96 |
40.96 |
April 24, 2011 |
63. |
#1720214 |
താവകാത്മാവിനുള്ളിലെ നിത്യദാഹമായിരുന്നെങ്കിൽ ഞാൻ. മൂകമാം നിൻ മനോരഥത്തിലെ മോഹമായിരുന്നെങ്കിൽ ഞാൻ. നൃത്തലോലനായി നിത്യവും നിന്റെ മുഗ്ദ്ധസങ്കല്പമാകവേ, വന്നു ചാർത്തിക്കുമായിരുന്നു ഞാൻ എന്നിലെ പ്രേമസൗരഭം. |
551 |
5 |
1.127 |
72.79 — Jai (jaideepjr) |
64.76 |
64.76 |
June 17, 2011 |
64. |
#1720102 |
നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ചു വണങ്ങണം. നാടുവാഴിയിൽ നിന്നും പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ. എന്നും വാഴ്ത്തട്ടെ. |
1009 |
6 |
1.126 |
62.03 — Jai (jaideepjr) |
51.05 |
51.05 |
January 7, 2011 |
65. |
#1720209 |
നിൻ മണിയറയിലെ നിർമ്മലശയ്യയിലെ നീലനീരാളമായ് ഞാൻ മാറിയെങ്കിൽ, ചന്ദനമണമൂറും നിൻ ദേഹമലർവല്ലി എന്നുമെൻ വിരിമാറിൽ പടരുമല്ലോ. |
328 |
5 |
1.122 |
64.45 — Jai (jaideepjr) |
52.71 |
52.71 |
March 27, 2011 |
66. |
#1720002 |
നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ചു കൊണ്ട് കൊഞ്ചും, ചിരിച്ചു കൊണ്ട് കരയും, മോഹിച്ചു കൊണ്ട് വെറുക്കും. പിന്നെ വല്ല ആയുധവും കൈവശമുണ്ടെങ്കിൽ നീ എനിക്കു പറഞ്ഞു താ. |
507 |
5 |
1.122 |
72.45 — Jai (jaideepjr) |
62.50 |
62.50 |
January 1, 2011 |
67. |
#1720066 |
ഏഴുതിരിവിളക്കിന്റെ മുമ്പിൽ ചിരി തൂകി മലർത്താലം കൊണ്ടുവന്നതാര്. കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം, ഏതൊരോർമ്മയിൽ നിന്നു നീ ആരെത്തേടുന്നു ഗോപികേ. കിനാവിലെ മനോഹരീ. |
431 |
6 |
1.121 |
84.14 — Jai (jaideepjr) |
59.84 |
59.84 |
March 23, 2011 |
68. |
#1720331 |
എങ്ങുമൊടുങ്ങാത്ത ജീവിതാസക്തികൾ തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ കാരമുള്ളിന്റെ കിരീടവും ചൂടി നാം തേടിനടന്നത് സൗഖ്യമോ, മൃത്യുവോ. |
339 |
2 |
1.120 |
72.36 — Jai (jaideepjr) |
69.05 |
69.05 |
January 8, 2013 |
69. |
#1720202 |
ഗാനമേ നിൻ രാഗഭാവം താമരത്തനുവായ്. ഇതളിട്ടുണരും താളലയങ്ങൾ ഈറൻ പൂന്തുകിലായ്. രതിയോ രാഗനദിയോ നീ സുഖരംഗസോപാനമോ. |
290 |
12 |
1.117 |
74.59 — Jai (jaideepjr) |
57.39 |
57.39 |
March 27, 2011 |
70. |
#1720322 |
ഞാനൊരു തെറ്റുചെയ്തു. ഒരിക്കലും ആഗ്രഹിക്കാൻ പാടില്ലാത്ത ഒരാളെ ഞാൻ ആഗ്രഹിച്ചു. തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്. ആ വിങ്ങലായിരിക്കാം ഒരുപക്ഷേ, എന്നെക്കൊണ്ടിങ്ങനെ ചെയ്യിക്കുന്നത്. |
522 |
2 |
1.116 |
74.75 — Jai (jaideepjr) |
49.91 |
49.91 |
January 8, 2013 |
71. |
#1720101 |
ഇരുമ്പാണി തട്ടി മുളയാണി വച്ച്, പൊൻകാരം കൊണ്ട് ചുരിക വിളക്കാൻ കൊല്ലനു പതിനാറ് പണം കൊടുത്തവൻ ചന്തു. മാറ്റംച്ചുരിക ചോദിച്ചപ്പോൾ മറന്നു പോയെന്ന് കളവു പറഞ്ഞവൻ ചന്തു. മടിയിൽ അങ്കത്തളർച്ചയോടെ കിടക്കുന്ന വീരന്റെ വയറ്റിൽ, കുത്തുവിളക്കിന്റെ തണ്ടുതാഴ്ത്തി, മാറ്റാൻക്കൂട്ടത്തിലേക്ക് ചാടി രക്ഷപ്പെട്ടവൻ ചന്തു. |
816 |
3 |
1.115 |
72.01 — Jai (jaideepjr) |
67.25 |
67.25 |
April 1, 2011 |
72. |
#1720035 |
ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു. ഇന്നൊരു ഹൃദയത്തിൻ കുന്ദലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ. |
462 |
7 |
1.112 |
71.80 — Jai (jaideepjr) |
66.32 |
66.32 |
March 13, 2011 |
73. |
#1720367 |
ശബരിമല ശാസ്താവാണേ, ഹരിഹരസുതനാണേ സത്യം. ഇതു ചെയ്തവനെ ഞാൻ പൂട്ടും. മണിച്ചിത്രപ്പൂട്ടിട്ടു ഞാൻ പൂട്ടും. |
272 |
10 |
1.111 |
67.19 — Jai (jaideepjr) |
37.59 |
37.59 |
January 9, 2013 |
74. |
#1720056 |
കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരു പുളകം. കരളിലുമലരിതളുതിരുമൊരളികുലമിളകിയ ചുരുളളകം. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു രാഗം. തൂമിഴികളിലെ നനവിലുമുണ്ടൊരു ലോകം. ആടും മയിലേ പാടും കുയിലേ തേടുന്നുവോ ലയതാളതരംഗം. |
563 |
1 |
1.111 |
30.09 — aslam (aslamfornone) |
30.09 |
30.09 |
December 29, 2016 |
75. |
#1720098 |
കസ്തൂരിമാന്മിഴി മലർശരമെയ്തു. കൽഹാരപുഷ്പങ്ങൾ പൂമഴ പെയ്തു. സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ സ്വർഗ്ഗീയസ്വരമാധുരീ. ആ ഗന്ധർവ്വസ്വരമാധുരീ. |
361 |
2 |
1.111 |
71.74 — Jai (jaideepjr) |
70.11 |
70.11 |
August 13, 2011 |
76. |
#1720298 |
മറഞ്ഞുനിന്നെന്തിനെൻ മനസ്സിലെ കുങ്കുമം തളിർവിരൽത്തുമ്പിനാൽ കവർന്നു നീ ഇന്നലെ. ജന്മകടങ്ങളിലൂടെ വരും നിൻ കാല്പാടുകൾ പിന്തുടരാൻ. എന്റെ മനസ്സിലലിഞ്ഞുരുകും നിന്റെ പ്രസാദം പങ്കിടുവാൻ. മഞ്ഞിതൾ മൂടുമൊരോർമ്മകളിൽ ഒരു പൊൻതിരിയായ് ഞാൻ പൂത്തുണരാം. |
647 |
3 |
1.110 |
25.88 — JAHAN V A (jaan_jahan3006) |
25.51 |
25.51 |
October 11, 2024 |
77. |
#1720104 |
ചെങ്കദളീ മലർചുണ്ടിലിന്നാർക്കു നീ കുങ്കുമരാഗം കരുതിവച്ചു. തൊഴുതു മടങ്ങുമ്പോൾ കൂവളപ്പൂമിഴി മറ്റേതു ദേവനെ തേടി വന്നു. മാറണിക്കച്ച കവർന്നോ കാറ്റു നിൻ അംഗപരാഗം നുകർന്നോ. |
452 |
4 |
1.110 |
71.69 — Jai (jaideepjr) |
66.19 |
66.19 |
January 14, 2011 |
78. |
#1720117 |
കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി, ഈണം മുഴങ്ങും പഴംപാട്ടിൽ മുങ്ങി, മറുവാക്കു കേൾക്കാൻ കാത്തുനിൽക്കാതെ, പൂത്തുമ്പി എന്തേ മറഞ്ഞു. എന്തേ, പുള്ളോർക്കുടം പോലെ തേങ്ങി. |
427 |
7 |
1.109 |
68.32 — Jai (jaideepjr) |
47.61 |
47.61 |
March 7, 2011 |
79. |
#1720124 |
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി, വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ. പാടുവതും രാഗം നീ, തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ. |
394 |
7 |
1.109 |
68.42 — Jai (jaideepjr) |
54.38 |
54.38 |
March 27, 2011 |
80. |
#1720123 |
മേഘം പൂത്തുതുടങ്ങി, മോഹം പെയ്തുതുടങ്ങി, മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം. ആരാരെ ആദ്യമുണർത്തി, ആരാരുടെ നോവു പകർത്തി, ആരാരുടെ ചിറകിലൊതുങ്ങി, അറിയില്ലല്ലോ. |
419 |
3 |
1.106 |
61.29 — Jai (jaideepjr) |
36.31 |
36.31 |
June 1, 2011 |
81. |
#1720021 |
വാതിൽപ്പഴുതിലൂടെൻ മുന്നിൽ കുങ്കുമം വാരിവിതറും ത്രിസന്ധ്യ പോകെ, അതിലോലമെൻ ഇടനാഴിയിൽ നിൻ കള മധുരമാം കാലൊച്ച കേട്ടു. |
311 |
11 |
1.105 |
71.62 — Jai (jaideepjr) |
60.87 |
60.87 |
January 12, 2011 |
82. |
#1720103 |
ചന്ദനലേപസുഗന്ധം ചൂടിയതാരോ, കാറ്റോ കാമിനിയോ. മൈവർണ്ണപ്പെട്ടി തുറന്നുകൊടുത്തത്, യൗവനമോ ഋതുദേവതയോ. |
263 |
15 |
1.104 |
77.44 — Jai (jaideepjr) |
55.86 |
55.86 |
January 14, 2011 |
83. |
#1720168 |
കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ കണ്ടോ, നീ കണ്ടോ. താംബൂലത്താമ്പാളത്തിൽ കിളിവാലൻ വെറ്റിലയോടെ, വിരിമാറിൻ വടിവും കാട്ടി മണവാളൻ ചമയും നേരം, നിന്നുള്ളിൽ പൂക്കാലം മെല്ലെയുണർന്നു. എന്നോടൊന്നുരിയാടാൻ അവനിന്നരികെ വരുമെന്നോ. |
614 |
1 |
1.103 |
71.26 — Jai (jaideepjr) |
71.26 |
71.26 |
June 2, 2011 |
84. |
#1720064 |
പാതിമാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ. കാറ്റിൽ മിന്നിമായും വിളക്കായ് കാത്തുനിൽപ്പതാരേ. നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം. മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർമുകിലായ് നീ. |
519 |
9 |
1.103 |
71.26 — Jai (jaideepjr) |
62.18 |
62.18 |
January 4, 2011 |
85. |
#1720276 |
തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ. ഒരു നാടൻപാട്ടായിതാ, ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുന്നീ തീമണലിൽ. |
471 |
1 |
1.101 |
71.14 — Jai (jaideepjr) |
71.14 |
71.14 |
January 7, 2013 |
86. |
#1720227 |
ശ്യാമാംബരം നീളെ മണിമുകിലിൻ ഉള്ളിൽ തുടിയുണരും നേരം തിങ്കൾക്കല മാനോടുമ്പോൾ, ദൂരെ കണ്ടു കണ്ടാൽ മനമലിയും ചന്ദ്രകാന്തക്കല്ല്. |
332 |
3 |
1.099 |
69.40 — Jai (jaideepjr) |
54.93 |
54.93 |
August 13, 2011 |
87. |
#1720033 |
ഉണർന്നുവോ മുളംതണ്ടിലൊരീണം. പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേൻകണം. തനിച്ചുപാടിയപാട്ടുകളെല്ലാം നിനക്കു ഞാനെന്റെ നൈവേദ്യമാക്കി. കൂടെവിടെ മുല്ലക്കാടെവിടെ ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ. |
517 |
5 |
1.096 |
70.81 — Jai (jaideepjr) |
60.19 |
60.19 |
January 2, 2011 |
88. |
#1720257 |
കാർത്തികനാൾ രാത്രിയിലെൻ കൈക്കുമ്പിളിൽ വീണ മുത്തേ. കൈ വളർന്നും മെയ് വളർന്നും കണ്മണിയായ് തീർന്നതല്ലേ. നിൻ ചിരിയും നിൻ മൊഴിയും പുലരിനിലാവായ് പൂത്തതല്ലേ. |
409 |
4 |
1.092 |
31.30 — aslam (aslamfornone) |
25.18 |
25.18 |
January 12, 2016 |
89. |
#1720233 |
നീ വിൺപൂപോൽ ഇതളായ് തെളിയും വരമായ് നിറമായ്. ഞാൻ നിൻ തൂവെൺ ചിറകിൻ തണലിൽ കുളിരായ് മുഴുകി. ആലിൻക്കൊമ്പിൽ കിളിയുണരുമ്പോൾ ആകാശത്തമ്പിളിയുരുകുമ്പോൾ. ഇരുളലചിതറിയ പുലരിയുണർന്നതിലിന്നലെ മൂടിയ മഞ്ഞുരുകി. ഹിമജലമൊഴുകിയ പുഴയിലഴകിൽ നാം ഇരുമെയ് പുണരും ചലനം ചലനം. |
676 |
1 |
1.091 |
70.46 — Jai (jaideepjr) |
70.46 |
70.46 |
November 17, 2011 |
90. |
#1720147 |
ചിരമെൻ തിരക്കൈകൾ നീളും ഹരിതാർദ്രതീരം. പല ജന്മമായ് മനം തേടും മൃദുനിസ്വനം. വെയിലിഴകൾ പാകിയീ മന്ദാരത്തിൻ ഇലകൾ പൊതിഞ്ഞൊരു കൂട്ടിൽ, തപസ്സിൽ നിന്നുണരുന്നൂ ശലഭം പോൽ നീ. |
437 |
5 |
1.090 |
70.41 — Jai (jaideepjr) |
67.76 |
67.76 |
March 14, 2011 |
91. |
#1720153 |
കാറ്റു പാടും ആഭേരിരാഗം മോദമായ് തലോടിയോ. നേർത്ത സന്ധ്യാമേഘങ്ങൾ നിന്റെ നെറുകയിൽ ചാർത്തീ സിന്ദൂരം. നിറമോലും നെഞ്ചിൽ ഒരു തുടിതാളം തഞ്ചും നേരം, താരും പൂവും തേടുവതാരോ താരത്തിരുമിഴിയോ. എന്നാളും നാമൊന്നായ്ക്കാണും പൊൻവാനം, ചാരത്തന്നേരം കൂട്ടായിക്കാണും നിൻ ചിരിയും. |
699 |
3 |
1.090 |
70.40 — Jai (jaideepjr) |
61.86 |
61.86 |
January 7, 2011 |
92. |
#1720273 |
രാമായണക്കാറ്റേ എൻ നീലാംബരിക്കാറ്റേ. തങ്കനൂൽ നെയ്യുമീ സന്ധ്യയിൽ, കുങ്കുമം പെയ്യുമീ വേളയിൽ, രാത്രിബന്ധനങ്ങളിൽ സൗഹൃദം പകർന്നുവരൂ. |
348 |
3 |
1.089 |
76.11 — Jai (jaideepjr) |
49.94 |
49.94 |
January 5, 2013 |
93. |
#1720091 |
കളകളം കായലോളങ്ങൾ പാടും കഥകൾ. ഒരു മുത്തുപോലാം പെൺകിടാവിൻ, കുട്ടനാടൻ പെൺകിടാവിൻ, കത്തും നോവുകൾ പൂക്കളായ്, നറും തെച്ചിപ്പൂക്കളായ് കണ്ണുനീർ വാർക്കും കഥകൾ. |
408 |
4 |
1.088 |
70.27 — Jai (jaideepjr) |
65.54 |
65.54 |
January 14, 2011 |
94. |
#1720183 |
അമ്മ മഴക്കാറിനു കൺ നിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു. കന്നിവെയിൽ പാടത്തു കനലെരിഞ്ഞു, ആ മൺകൂടിൽ ഞാൻ പിടഞ്ഞു. മണൽ മായ്ക്കുമീ കാൽപ്പാടുകൾ തേടി നടന്നൊരു ജപസന്ധ്യേ. |
418 |
4 |
1.086 |
70.15 — Jai (jaideepjr) |
64.15 |
64.15 |
January 22, 2011 |
95. |
#1720249 |
അറിയില്ലെനിക്കേതു വാക്കിനാലച്ഛനെ വാഴ്ത്തുമെന്നറിയില്ലയിന്നും. എഴുതുമീ സ്നേഹാക്ഷരങ്ങൾക്കുമപ്പുറം അനുപമസങ്കല്പമച്ഛൻ. അണയാത്ത ദീപമാണച്ഛൻ. കാണുന്ന ദൈവമാണച്ഛൻ. |
436 |
3 |
1.083 |
70.84 — Jai (jaideepjr) |
54.40 |
54.40 |
January 5, 2013 |
96. |
#1720013 |
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ. കുഞ്ഞോളം തുള്ളിവന്നൊരഴകായി എൻ മുന്നിൽ മിന്നി വന്ന കവിതേ. പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം. അന്നെനിൽ പൂവണിഞ്ഞ മൃദുസല്ലാപമല്ലോ നിൻ സ്വരം. എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണ്. |
692 |
2 |
1.082 |
61.63 — Jai (jaideepjr) |
49.12 |
49.12 |
April 22, 2011 |
97. |
#1720321 |
മേലിൽ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ, നിന്റെ പൂച്ചക്കണ്ണ് കൊത്തിപ്പറിച്ച് കോഴിക്കിട്ടു കൊടുക്കും. ഇവളുടെ ടൈം കൊള്ളാം. അല്ലെങ്കിൽ ആ പൊട്ടക്കണ്ണൻ... പൊട്ടക്കണ്ണൻ മാവിലെറിഞ്ഞപ്പോൾ മാവും മാങ്ങേം ചക്കേം തേങ്ങേം കൂടെ താഴെവീണ് എന്റെ ചങ്കു പൊട്ടിപ്പോയി തങ്കമ്മേ. |
709 |
1 |
1.079 |
25.14 — JAHAN V A (jaan_jahan3006) |
25.14 |
25.14 |
October 11, 2024 |
98. |
#1720231 |
വാർക്കുഴലിൽ നീർകണങ്ങൾ മെല്ലെ മെല്ലെ മുത്തുമാല ചാർത്തുകയായ്. ആശകളിൽ തേനലയായ് തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്. കലാലോലം കണ്ണുകൾ കളിച്ചിന്തായ് കല്പന. നറുംതേനോ നിൻ സ്വരം നിലാപ്പൂവോ നിൻ മനം. മിഴിക്കോണിൽ അഞ്ജനം മൊഴിപ്പൂവിൽ സാന്ത്വനം. കിനാവാകും മഞ്ചലിൽ പോരൂ നീയെൻ ജീവനിൽ. |
737 |
1 |
1.078 |
69.63 — Jai (jaideepjr) |
69.63 |
69.63 |
June 17, 2011 |
99. |
#1720350 |
നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർക്കാം. അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും മാതളനാരകം പൂക്കുകയും ചെയ്തുവോ എന്നു നോക്കാം. അവിടെവച്ചു ഞാൻ നിനക്കെന്റെ പ്രേമം തരും. |
579 |
1 |
1.078 |
69.63 — Jai (jaideepjr) |
69.63 |
69.63 |
January 9, 2013 |
100. |
#1720045 |
വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും. പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ. ഇന്നും വെറുതേ മോഹിക്കുമല്ലോ. പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ, അതിനായി മാത്രമായ് ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ. |
749 |
7 |
1.076 |
69.50 — Jai (jaideepjr) |
63.18 |
63.18 |
January 9, 2011 |
101. |
#1720213 |
സ്വർണ്ണചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. സ്വർഗ്ഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ. ഹർഷലോലനായി നിത്യവും നിന്റെ ഹംസതൂലികാശയ്യയിൽ വന്നു പൂവിടുമായിരുന്നു ഞാൻ എന്നുമീ പർണ്ണശാലയിൽ. |
562 |
10 |
1.075 |
69.41 — Jai (jaideepjr) |
63.11 |
63.11 |
April 1, 2011 |
102. |
#1720217 |
അർദ്ധനാരീശ്വരപ്രതിമതൻ മുന്നിൽ അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ, മനസ്സു തുടിച്ചതു ഭക്തികൊണ്ടോ മറ്റൊരു മധുരിക്കും ഓർമ്മകൊണ്ടോ. പറയൂ കളമൊഴി നീ. |
377 |
3 |
1.069 |
69.04 — Jai (jaideepjr) |
64.54 |
64.54 |
June 25, 2011 |
103. |
#1720330 |
ഇവന്റെ വാപ്പായാ. ദുബായിലായിരുന്നു. ഒന്നു കാണാൻ വന്നതാ. ഇവിടെ ഈ റോട്ടിൽ കിടന്നാ ഞങ്ങളുടെ അമ്മ മേരി ജോൺ കുരിശിങ്കൽ മരിച്ചത്. നീയൊന്നും അറിയാണ്ട് ഇവിടൊരു പണിയും നടക്കേലെന്നറിയാം. പറ. പണിയും കഴിഞ്ഞ് അടുത്ത ബീമാനത്തില് ബാപ്പാക്ക് ദുബായിൽ പോകാനുള്ളതാ. വേഗം പറ. |
686 |
1 |
1.066 |
68.88 — Jai (jaideepjr) |
68.88 |
68.88 |
January 9, 2013 |
104. |
#1720235 |
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തി, ഒരു കുടന്നനിലാവിന്റെ കുളിരു കോരി, നിറുകയിൽ അരുമയായ് കുടഞ്ഞതാരോ. |
364 |
3 |
1.066 |
71.53 — Jai (jaideepjr) |
40.84 |
40.84 |
January 9, 2013 |
105. |
#1720034 |
തെളിഞ്ഞുവോ കവിൾച്ചെണ്ടിലും നാണം. അലിഞ്ഞുവോ കിളിക്കൊഞ്ചൽ കേട്ടന്നെഞ്ചകം. നിറഞ്ഞുതൂവിയ മാത്രകളെല്ലാം നിനക്കായ് വെണ്മണി മുത്തുകളാക്കി. താമരയിൽ കന്നിപ്പൂവിതളിൽ എന്നെച്ചേർത്തൊന്നു പുൽകി നീ മയങ്ങുകില്ലേ. |
551 |
5 |
1.065 |
71.96 — Jai (jaideepjr) |
53.72 |
53.72 |
January 2, 2011 |
106. |
#1720156 |
കൂത്തമ്പലത്തിൽ വച്ചോ കുറുമൊഴിക്കുന്നിൽ വച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ, നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ. കുളപ്പുരക്കല്ലിൽ വച്ചോ ഊട്ടുപുരക്കുള്ളിൽ വച്ചോ അരമണി നാണം മറന്നൂ, നിന്റെ അരമണി നാണം മറന്നൂ. |
527 |
5 |
1.064 |
75.98 — Jai (jaideepjr) |
61.51 |
61.51 |
May 2, 2011 |
107. |
#1720149 |
ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ. ഒരുവേള നിൻ നേർക്കു നീട്ടിയില്ല. എങ്കിലും എങ്ങനെ നീയറിഞ്ഞു, എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്. സുഗന്ധം പരത്തുന്നതായ് നിനക്കായ്. പറയൂ, നീ പറയൂ. |
483 |
8 |
1.063 |
68.66 — Jai (jaideepjr) |
63.44 |
63.44 |
January 9, 2011 |
108. |
#1720061 |
മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായി ചാറിയതാരേ. ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ. അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരേ, മുകുളിതയാക്കിയതാരേ. അവളേ പ്രണയിനിയാക്കിയതാരേ. |
543 |
4 |
1.063 |
68.63 — Jai (jaideepjr) |
58.04 |
58.04 |
January 15, 2011 |
109. |
#1720078 |
പവനരച്ചെഴുതുന്നു കോലങ്ങളെന്നും, കിഴക്കിനി കോലായിലരുണോദയം. പകലകം പൊരുളിന്റെ ശ്രീരാജധാനി ഹരിതകമ്പളം നീർത്തി വരവേൽപ്പിനായ്. ഇതിലേ, ഇതിലേ, വരൂ സാമഗാന വീണ മീട്ടിയഴകേ. |
441 |
14 |
1.062 |
69.51 — Jai (jaideepjr) |
54.60 |
54.60 |
January 4, 2011 |
110. |
#1720221 |
അല്ലികളിൽ അഴകലയോ ചില്ലകളിൽ കുളിരലയോ നിൻ മൊഴിയിൽ മദനമധുവർഷമോ. സായംസന്ധ്യ തന്നു നിന്റെ പൊന്നാടകൾ. മേഘപ്പൂക്കൾ തുന്നും നിന്റെ പൂവാടകൾ. രതിസ്വരം ഏറ്റുപാടിടും പുഴയോ പുഴയുടെ പാട്ടുമൂളിടും പൂവോ പൂവിനു കാറ്റു നൽകിടും മണമോ നിൻ നാണം. |
609 |
2 |
1.061 |
68.56 — Jai (jaideepjr) |
63.89 |
63.89 |
April 3, 2011 |
111. |
#1720004 |
ചന്തുവിനെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല. ജീവിതത്തിൽ ചന്തുവിനെ തോൽപ്പിച്ചിട്ടുണ്ട്. പലരും, പല വട്ടം. മലയനോടു തൊടുത്തുമരിച്ച എന്റെ അച്ഛൻ ആദ്യം തന്നെ എന്നെ തോൽപ്പിച്ചു. സ്നേഹം പങ്കുവയ്ക്കുമ്പോൾ കൈവിറച്ച ഗുരുനാഥൻ പിന്നെ തോൽപ്പിച്ചു. പൊന്നിനും പണത്തിനുമൊപ്പിച്ച് സ്നേഹം തൂക്കി നോക്കിയപ്പോൾ മോഹിച്ച പെണ്ണും എന്നെ തോൽപ്പിച്ചു. അവസാനം, അവസാനം, സത്യം വിശ്വസിക്കാതെ ചങ്ങാതിയും തോൽപ്പിച്ചു. തോൽവികളേറ്റു വാങ്ങാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി. |
1200 |
4 |
1.061 |
65.13 — Jai (jaideepjr) |
54.94 |
54.94 |
December 31, 2010 |
112. |
#1720205 |
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ ഒരു ലജ്ജയിൽ മുങ്ങിയ മുഖം കണ്ടു. മല്ലികാർജ്ജുന ക്ഷേത്രത്തിൽ വച്ചവൾ മല്ലീശ്വരന്റെ പൂവമ്പു കൊണ്ടു. |
342 |
12 |
1.055 |
70.99 — Jai (jaideepjr) |
53.90 |
53.90 |
March 30, 2011 |
113. |
#1720340 |
നിനക്കെന്നെ കാണണമെന്നു തോന്നുമ്പോൾ നീ നിന്റെ കണ്ണുകൾ മെല്ലെ അടയ്ക്കുക. ഒരു ഹൃദയമിടിപ്പിന്റെ ദൂരത്തിനപ്പുറം അപ്പോൾ ഞാൻ നിന്റെ അരികിലുണ്ടാവും. |
388 |
3 |
1.055 |
34.87 — aslam (aslamfornone) |
24.61 |
24.61 |
January 10, 2016 |
114. |
#1720006 |
ആകാശത്തിനു ചുവട്ടിലെ ഏതു മണ്ണും നാടും ജഗന്നാഥനു സമമാണ്. പിന്നിൽ നിന്നും മുന്നിൽ നിന്നും ഒരു തുണയുടെ ബലം എനിക്ക് ആവശ്യം വരില്ല. തകർക്കാൻ എന്തും എളുപ്പമാണ്, കെട്ടിയുയർത്താനാണു പാട്. ഒന്നും തകർക്കാൻ എന്നെ വല്ലാതെ പ്രേരിപ്പിക്കരുത്. അതാർക്കും നന്നാവില്ല. ഒരറ്റത്തു നിന്ന് പൊളിക്കാൻ തുടങ്ങിയാൽ, ഞാൻ നിർത്തില്ല. പൊളിച്ചടുക്കും പലതും. എന്റെ ഉള്ളിൽ ഞാൻ തന്നെ ചങ്ങലക്കിട്ടു കിടത്തിയ മറ്റൊരു ജഗന്നാഥനുണ്ട്. മുറിവേറ്റ മൃഗം. അതിനെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കരുത്. ശ്രമിക്കുന്നത്, അവരവരുടെ കുഴി കുത്തലായി തീരും. ആജ്ഞകളുടെ വാറോലകളുമായി ഇനിയാരും പുഴ കടന്ന് കണിമംഗലത്തേക്കു വരണമെന്നില്ല. മനസ്സിലായെങ്കിൽ പോവാം. |
1621 |
4 |
1.052 |
59.92 — Jai (jaideepjr) |
41.94 |
41.94 |
January 1, 2011 |
115. |
#1720068 |
സല്ലാപം കവിതയായ്. അലഞൊറികൾ ഓരോരോ കഥകളായ്. കഥയിൽ അവൾ മാലാഖയായ്. നിലാപ്പൂക്കൾ വീണ മഞ്ജീരമായ്. നിശാഗന്ധി തൻ കൈവല്യമായ്. രാഗമായ് മെല്ലെ. |
354 |
4 |
1.050 |
67.85 — Jai (jaideepjr) |
61.76 |
61.76 |
January 4, 2011 |
116. |
#1720121 |
കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവളേ. ആനന്ദകാരിണീ, അമൃതഭാഷിണീ, ഗാനവിമോഹിനീ, വന്നാലും. നിനക്കായ് സർവ്വവും ത്യജിച്ചൊരു ദാസൻ വിളിക്കുന്നു, നിന്നെ വിളിക്കുന്നു. കനകഗോപുരനടയിൽ നിന്നും ക്ഷണിക്കുന്നു, നിന്നെ ക്ഷണിക്കുന്നു. മന്മനോവീണയിൽ നീ ശ്രുതി ചേർത്തൊരു തന്ത്രിയിലാകവേ തുരുമ്പു വന്നു. തലയിൽ അണിയിച്ച രത്നകിരീടം തറയിൽ വീണിന്നു തകരുന്നു. വരവാണീ ഘനവേണീ വരുമോ, നീ വരുമോ. മധുരമധുരമാ ദർശനലഹരി തരുമോ, നീ തരുമോ. മന്ദിരമിരുളുന്നു ദേവീ. തന്ത്രികൾ തകരുന്നു ദേവീ, തന്ത്രികൾ തകരുന്നു. |
1330 |
3 |
1.050 |
67.84 — Jai (jaideepjr) |
64.15 |
64.15 |
March 27, 2011 |
117. |
#1720254 |
മഞ്ഞു പെയ്യണ മരം കുളിരണ മകരമാസപ്പെണ്ണേ, മലയിറങ്ങി പുഴയിൽ മുങ്ങി വാ. കുഞ്ഞുനെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ, കൂവളത്തിനു കണ്ണു പൊത്താൻ വാ. കണ്ണൻ വന്നെത്തും നേരം കണ്ണിൽ കടലിന്റെ താളം. ഇരവാം പയ്യിന്റെ പാലോ മധുരപ്പൂന്തേൻ നിലാവോ, നിറനിറയണു പതപതയണു കാത്തിരിക്കും നെഞ്ചിൽ. |
747 |
1 |
1.050 |
20.33 — jithin (jithin65plus) |
20.33 |
20.33 |
August 23, 2022 |
118. |
#1720030 |
ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ. കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ. തിരതല്ലുമേതു കടലായ് ഞാൻ, പിടയുന്നതേതു ചിറകായ് ഞാൻ, പ്രാണന്റെ നോവിൽ. വിടപറയും കിളിമകളായ് എങ്ങുപോയി നീ. |
517 |
3 |
1.050 |
67.82 — Jai (jaideepjr) |
62.94 |
62.94 |
March 13, 2011 |
119. |
#1720261 |
പൊൻവെയിലൂതിയുരുക്കി മിനുക്കി തങ്കത്താലി, പൂവാങ്കുരുന്നിനും പൂത്താലി. രാവിൻ തങ്കനിലാവിലലക്കിയെടുത്തു മേഘക്കോടി, പുന്നാരപ്പെണ്ണിനും പൂങ്കോടി. മുകിൽ തോൽക്കും മുടിയിൽ ചൂടാൻ മൂവന്തിമുല്ലപ്പൂമാല്യം. |
538 |
2 |
1.049 |
77.36 — Jai (jaideepjr) |
50.08 |
50.08 |
January 19, 2013 |
120. |
#1720265 |
പിറവിയിലേക്കൊഴുകുന്നു സ്നേഹതന്മാത്ര. കനവിൻ അക്കരെയോ ഈ കരയോ ദൈവം ഉറങ്ങുന്നു. എവിടെ മൗനങ്ങൾ എവിടെ നാദങ്ങൾ. ഇനിയെങ്ങാണാ തീരം നിറങ്ങൾ പൂക്കും തീരം. |
389 |
2 |
1.049 |
64.51 — Jai (jaideepjr) |
46.17 |
46.17 |
March 2, 2016 |
121. |
#1720182 |
സ്വപ്നങ്ങൾ കണ്ണെഴുതിയ മത്സ്യകന്യകേ, സ്വർണ്ണനൂലെറിഞ്ഞൊരാൾ വല വീശിയോ. കാലമേറെയായ് നിന്നെ കാത്തിരുന്നുവോ. കായലോളമായ് നിന്നെ തേടിവന്നുവോ. സഖി നീയോ ഇണയാവാൻ കണികണ്ടിരുന്നുവോ. |
464 |
6 |
1.049 |
66.28 — Jai (jaideepjr) |
54.41 |
54.41 |
January 4, 2011 |
122. |
#1720347 |
മറന്നും പൊറുത്തുമൊക്കെ ജീവിക്കാൻ, ഞാൻ ബ്രാഹ്മണനോ ശൂദ്രനോ വൈശ്യനോ ഒന്നുമല്ല. മന്നാടിയാർ ക്ഷത്രിയനാണ്, ക്ഷത്രിയൻ. |
305 |
3 |
1.048 |
67.69 — Jai (jaideepjr) |
65.11 |
65.11 |
January 8, 2013 |
123. |
#1720007 |
ആകാശച്ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടിമറിച്ചു. കാലക്കെടുതിയിലേതോ ശാപത്തിൻ തിറ കെട്ടിത്തുള്ളി. പൊട്ടിപ്പോയൊരു പട്ടച്ചരടും, കിട്ടാപ്പൊന്നിൻ പത്തരമാറ്റും, മർത്യൻ തന്നുടെ വ്യർത്ഥതയോതും, സർവ്വം സഹയാം ഭൂമിദേവിക്കിന്നും എന്നും ശരശയ്യ, ശരശയ്യ, ശരശയ്യ. |
670 |
8 |
1.047 |
67.63 — Jai (jaideepjr) |
60.80 |
60.80 |
January 1, 2011 |
124. |
#1720285 |
സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ. സീമന്തകുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ. മണ്ണിന്റെ പ്രാർത്ഥനാ ലാവണ്യമായ്. വിണ്ണിന്റെ ആശംസയായ്. |
406 |
2 |
1.047 |
66.74 — Jai (jaideepjr) |
45.73 |
45.73 |
April 1, 2017 |
125. |
#1720226 |
പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായി. ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായി. ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം മുഖരിതമിരു കുനുകൊലുസ്സുകളിൽ. ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയും അതിലെ ഹിമകണമണി അണിവിരലിലെ മലയസലിലമലിയവെ ആർദ്രമായ്. മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറം. |
883 |
1 |
1.047 |
28.35 — aslam (aslamfornone) |
28.35 |
28.35 |
December 29, 2016 |
126. |
#1720145 |
ഒരു വേനൽപുഴയിൽ തെളിനീരിൽ പുലരി തിളങ്ങീ മൂകം. ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇളവെയിലായ് നിന്നെ. മേഘമായ് എൻ താഴ്വരയിൽ താളമായ് എൻ ആത്മാവിൽ, നെഞ്ചിലാളും മൺചിരാതിൻ നാളം പോൽ നിന്നാലും നീ. |
474 |
2 |
1.046 |
67.58 — Jai (jaideepjr) |
65.12 |
65.12 |
May 30, 2011 |
127. |
#1720193 |
പകലിൻ പവനിൽ തെളിയും വഴിയിൽ കുളിരിൻ ചിറകിൽ അണയും കിളികൾ. സ്വപ്നങ്ങൾ നീട്ടും പൊൻതീരങ്ങൾ തേടി വെൺതേരേറിപ്പായുന്ന മോഹങ്ങൾ. മോഹങ്ങൾ മീട്ടും നല്ലീണങ്ങൾ മൂളി വന്നെങ്ങെങ്ങോ പോകുന്ന ജന്മങ്ങൾ. |
500 |
5 |
1.045 |
67.71 — Jai (jaideepjr) |
55.86 |
55.86 |
June 8, 2011 |
128. |
#1720016 |
പൂജാബിംബം മിഴി തുറന്നൂ താനേ നട തുറന്നൂ. സ്വയംവരസന്ധ്യാ രാജകുമാരി നിന്നൂ തിരുനടയിൽ. സൂര്യനുണർന്നൂ ചന്ദ്രനുണർന്നൂ മംഗളയാമം തരിച്ചു നിന്നൂ. സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാർക്കു സ്വന്തം. |
556 |
3 |
1.045 |
67.49 — Jai (jaideepjr) |
62.47 |
62.47 |
April 5, 2011 |
129. |
#1720297 |
വെള്ളിനിലാ തുള്ളികളോ കൺപീലിയിൽ. തെല്ലലിയും ചന്ദനമോ പൊൻതൂവലിൽ. വിലോലമാം പൂമഞ്ഞിൻ തലോടലായ് പാടാൻ വാ ഏതോ പ്രിയഗീതം. |
306 |
2 |
1.044 |
26.45 — ʇsɐɟ ɹǝdns (shafeek) |
18.94 |
18.94 |
January 6, 2016 |
130. |
#1720095 |
കേരനിരകളാടുന്നൊരു ഹരിതചാരുതീരം. പുഴയോരം കളമേളം കവിത പാടും തീരം. കായലലകൾ പുൽകും തണു വലിയുമീറൻ കാറ്റിൽ ഇളഞാറിൻ നിലയാടും കുളിരുലാവും നാട്. നിറപൊലിയേകാമെന്നരിയ നേരിനായ്. പുതുവിള നേരുന്നോരിനിയ നാടിതാ. പാടാം കുട്ടനാടിന്നീണം. |
598 |
3 |
1.044 |
67.45 — Jai (jaideepjr) |
64.67 |
64.67 |
January 14, 2011 |
131. |
#1720197 |
സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ, നാളെയാണു താലിമംഗളം. നീയും വരന്റെ പെങ്ങളായി നിന്നു വേണം ചടങ്ങു മോടിയാക്കുവാൻ. മധുവിധുവിനു ചിറകടിച്ചു നീ പലയിടങ്ങളിൽ പറപറക്കണം. |
429 |
5 |
1.044 |
72.08 — Jai (jaideepjr) |
42.52 |
42.52 |
March 31, 2011 |
132. |
#1720065 |
മായാമഞ്ചലിൽ ഇതുവഴിയെ പോകും തിങ്കളേ. കാണാതംബുരു തഴുകുമൊരു തൂവൽ തെന്നലേ. ആരും പാടാത്ത പല്ലവി കാതിൽ വീഴുമീ വേളയിൽ, കിനാവുപോൽ വരൂ വരൂ. |
350 |
10 |
1.044 |
74.07 — Jai (jaideepjr) |
57.10 |
57.10 |
January 3, 2011 |
133. |
#1720125 |
കണ്ണാടി ആദ്യമായെൻ ബാഹ്യരൂപം സ്വന്തമാക്കി. ഗായകാ നിൻ സ്വരമെൻ ചേതനയും സ്വന്തമാക്കി. പാലലകളൊഴുകി വരും പഞ്ചരത്നകീർത്തനങ്ങൾ പാടുമെന്റെ പാഴ്സ്വരത്തിൽ രാഗഭാവം നീയിണക്കി. നിന്റെ രാഗസാഗരത്തിൻ ആഴമിന്നു ഞാനറിഞ്ഞു. കോടിസൂര്യകാന്തിയെഴും വാണിമാതിൻ ശ്രീകോവിൽ തേടിപ്പോകുമെൻ വഴിയിൽ നിൻ മൊഴികൾ പൂവിരിച്ചു. നിന്റെ ഗാനവാനമാർന്ന നീലിമയിൽ ഞാനലിഞ്ഞു. |
907 |
4 |
1.042 |
65.88 — Jai (jaideepjr) |
51.96 |
51.96 |
January 7, 2011 |
134. |
#1720133 |
പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം പവൻ അത്രയൊന്നുരുകി വീണുപോയ്. പിച്ചളക്കുണുക്കുമിട്ടു വിണ്ടഹം കടന്നിത്ര വേഗമെങ്ങു മാഞ്ഞുപോയ്. നീലനഭസ്സിൻ മേഘപടത്തിൻ മേലെ നിന്നിന്നുടഞ്ഞു വീണു താഴികക്കുടം. |
512 |
2 |
1.039 |
67.13 — Jai (jaideepjr) |
64.48 |
64.48 |
June 8, 2011 |
135. |
#1720055 |
ചെന്തളിരുകളോലും കന്യാവാടികയിൽ മാനിണകളെ നോക്കി കൈയിൽ കറുകയുമായി വരം നേടുന്നു സ്വയം വരം കൊള്ളുന്നു. ഹേമന്തം പോലെ നവവാസന്തം പോലെ ലയം പോലെ ദലം പോലെ അരിയ ഹരിതവിരിയിൽ. |
439 |
11 |
1.038 |
80.28 — Jai (jaideepjr) |
63.44 |
63.44 |
January 8, 2011 |
136. |
#1720206 |
നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമീ നാട്ടിൻപുറമൊരു യുവതി. അവളുടെ പ്രിയസഖി, എനിക്കു നീയൊരു നവവധു. നമുക്കെന്നും മധുവിധു. |
321 |
8 |
1.037 |
79.93 — Jai (jaideepjr) |
52.60 |
52.60 |
June 3, 2011 |
137. |
#1720271 |
പാദങ്ങൾ പുണരുന്ന ശൃംഗാരനൂപുരവും കൈയിൽ കിലുങ്ങും പൊൻവളത്താരിയും. വേളിക്കൊരുങ്ങുവാൻ എൻ കിനാവിൽ അനുവാദം തേടുകയല്ലേ? എൻ ആത്മാവിൽ നീ എന്നെ തേടുകയല്ലേ? |
399 |
1 |
1.037 |
66.96 — Jai (jaideepjr) |
66.96 |
66.96 |
March 19, 2017 |
138. |
#1720165 |
ചൈത്രം സ്വപ്നം ചാലിച്ചെഴുതിയതാണെന്നോ ഉഷസ്സാം പെൺകിടാവേ നിന്റെ ചിത്രം. ഇതുവരെയെന്തേ കണ്ടില്ല ഞാൻ കവിളത്തെ സിന്ദൂരത്തിൻ രാഗപരാഗങ്ങൾ. നിന്നിലെ നീഹാര ബിന്ദുവിൽ ഞാൻ സൂര്യനായ് വന്നൊളിച്ചിരുന്നേലെന്നും. |
543 |
6 |
1.035 |
66.86 — Jai (jaideepjr) |
62.95 |
62.95 |
January 11, 2011 |
139. |
#1720152 |
നീയാം തണലിനു താഴെ ഞാനിനി അലിയാം കനവുകളാൽ. നിൻ സ്നേഹമഴയുടെ ചോട്ടിൽ ഞാനിനി നനയാം നിനവുകളാൽ. കൺകളാൽ മനസ്സിൻ മൊഴികൾ സ്വന്തമാക്കി നമ്മൾ, നീലജാലകം നീ തുറന്ന നേരം. പകരാം ഹൃദയമധുരം പ്രണയാർദ്രമായ്. |
508 |
5 |
1.032 |
66.69 — Jai (jaideepjr) |
58.35 |
58.35 |
January 7, 2011 |
140. |
#1720023 |
ഹിമബിന്ദു മുഖപടം ചാർത്തിയ പൂവിനെ മധുകരം മുകരാതെ ഉഴറും പോലെ. അരിയ നിൻ കാലൊച്ച ചൊല്ലിയ മന്ത്രത്തിൻ പൊരുളറിയാതെ ഞാൻ നിന്നു. നിഴലുകൾ കളമെഴുതുന്നൊരെൻ മുന്നിൽ മറ്റൊരു സന്ധ്യയായ് നീ വന്നു. |
493 |
6 |
1.028 |
66.41 — Jai (jaideepjr) |
62.65 |
62.65 |
March 22, 2011 |
141. |
#1720111 |
വണ്ണാത്തിപ്പുഴയുടെ തീരത്ത്, തിങ്കൾ കണ്ണാടി നോക്കും നേരത്ത്, സ്വപ്നം കണ്ടിറങ്ങി വന്നോളേ. ചെമ്മാനപ്പൂമുറ്റം നിറയെ മണിമഞ്ചാടി വാരിയെറിഞ്ഞോളേ. കുങ്കുമമിട്ട കവിൾത്തടമോടെ മിന്നുകളിളകിയ പൊന്നരയോടെ, മഞ്ഞളണിഞ്ഞൊരു പൂമെയ്യോടെ നിലാവിലൊരുങ്ങിമയങ്ങണ പെണ്ണേ. |
680 |
7 |
1.024 |
66.17 — Jai (jaideepjr) |
60.66 |
60.66 |
January 8, 2011 |
142. |
#1720344 |
നിനക്കതിനു കഴിയില്ല. തീർക്കാൻ കണക്കുകൾ ബാക്കിവയ്ക്കുന്ന സ്വഭാവം എനിക്കില്ല. അങ്ങനെയായിരുന്നുവെങ്കില് തളർന്നുപോയ ഈ കൈയിൽ ഒരു കത്തി കെട്ടിവച്ച് ഞാൻ വന്നേനേ, മുണ്ടയ്ക്കലെ വാതിലും ചവിട്ടിത്തുറന്ന്. പഴയ നീലകണ്ഠനെ മറക്കാൻ ഞാൻ തന്നെ ശ്രമിക്കയാ. ഓർമ്മിപ്പിക്കാൻ നീ വെറുതെ ശ്രമം നടത്തണ്ട. ശേഖരാ, നീ പോ. |
799 |
2 |
1.023 |
67.41 — Jai (jaideepjr) |
45.38 |
45.38 |
January 8, 2013 |
143. |
#1720218 |
മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ, ചുണ്ടിലിരുന്നതു മന്ത്രങ്ങളോ സുന്ദരശൃംഗാരശ്ലോകങ്ങളോ. പറയൂ കളമൊഴി നീ. |
387 |
5 |
1.022 |
77.24 — Jai (jaideepjr) |
52.86 |
52.86 |
May 22, 2011 |
144. |
#1720067 |
പൂനിലാവു പെയ്യുമീറൻരാവിൽ കതിരാമ്പൽ കുളിർപൊയ്ക നീന്തി വന്നതാര്. പവിഴമന്ദാരമാല പ്രകൃതി നൽകുമീ നേരം, മോഹക്കുങ്കുമം പൂശി നീ ആരെത്തേടുന്നു ഗോപികേ. കിനാവിലെ സുമംഗലീ. |
437 |
3 |
1.021 |
63.09 — Jai (jaideepjr) |
46.48 |
46.48 |
January 12, 2011 |
145. |
#1720349 |
നരസിംഹം. ഹാഫ് മാൻ, ഹാഫ് ലയൺ. എനിക്കൊത്ത എതിരാളി. പക്ഷേ, എന്തുചെയ്യാം. അങ്കം കുറിച്ചപ്പോൾ ഒരു സിംഹം അകത്ത്. എന്നും ഞാൻ അകത്തായിരിക്കുമെന്നു നീ കരുതണ്ട. ആയുസ്സിനു വേണ്ടി ഉറച്ചു പ്രാർത്ഥിച്ചോ. |
505 |
1 |
1.020 |
65.87 — Jai (jaideepjr) |
65.87 |
65.87 |
January 8, 2013 |
146. |
#1720100 |
ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു. മാമകകരാംഗുലി ചുംബനലഹരിയിൽ പ്രേമസംഗീതമായ് നീ പുറത്തുവന്നു. മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചു നിന്നു. നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ താളമടിക്കാൻ പോലും മറന്നുപോയി. ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എൻ മനോമുകുരത്തിൽ വിരുന്നുവന്നു. ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻകീഴിൽ മധ്യാഹ്നമനോഹരി മയങ്ങീടുമ്പോൾ. മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും സുന്ദരവസന്തശ്രീ എന്നപോലെ. മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികിൽ വന്നു. |
1446 |
4 |
1.019 |
65.85 — Jai (jaideepjr) |
63.71 |
63.71 |
January 23, 2011 |
147. |
#1720158 |
ഇളമാരിത്തുള്ളിയിറ്റുവോ അതു ചിപ്പിക്കുള്ളിൽ വീണുവോ. മഴവില്ലിൻ ചരിവിലൂടെ നീ ആകാശപ്പടവിറങ്ങിയോ. നോക്കുന്ന ദിക്കിലാകവേ ചെടിയെല്ലാം പൂവണിഞ്ഞുവോ. മനമാകെ ചാഞ്ചാടീ ആലോലം. നിനവിൽ നീ വന്നു ചേരവേ തനുവാകെ കുളിരു കോരിയോ. ഇനിയെന്നും കൂടെയെത്തുമെന്നോർമ്മ നീ. |
669 |
1 |
1.019 |
65.84 — Jai (jaideepjr) |
65.84 |
65.84 |
April 30, 2011 |
148. |
#1720170 |
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ. വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും. വഴിയിൽ ചേക്കയുണരും വാലുവിറയും പക്ഷി പറയും. ഭൂമിയിനിയടിമുടി കുലുങ്ങുമെൻ കുറുവാലൊന്നനങ്ങുമ്പോൾ. |
643 |
4 |
1.019 |
65.81 — Jai (jaideepjr) |
63.86 |
63.86 |
January 14, 2011 |
149. |
#1720284 |
ഉണ്ണിക്കിനാവിൻ ചുണ്ടിൽ പൊന്നും തേനും ചാലിച്ചു. ആരുടെ ദൂതുമായി ആടും മേഘമഞ്ചലിൽ ആരെത്തേടി വന്നണഞ്ഞു നീ, ആടിമാസക്കാറ്റേ ദേവദൂതർ പാടുമീ വഴി, ഈ വഴി. |
387 |
5 |
1.018 |
27.81 — ʇsɐɟ ɹǝdns (shafeek) |
20.65 |
20.65 |
January 5, 2016 |
150. |
#1720022 |
ഹൃദയത്തിൻ തന്തിയിലാരോ വിരൽതൊടും മൃദുലമാം നിസ്വനം പോലെ. ഇലകളിൽ ജലകണം ഇറ്റുവീഴും പോലെൻ ഉയിരിൽ അമൃതം തളിച്ച പോലെ. തരളവിലോലം നിൻ കാലൊച്ച കേട്ടു ഞാൻ അറിയാതെ കോരിത്തരിച്ചു പോയി. |
465 |
6 |
1.017 |
65.70 — Jai (jaideepjr) |
58.84 |
58.84 |
January 2, 2011 |
151. |
#1720232 |
മഞ്ഞണിയും മല്ലികയോ മിന്നിമിന്നി തെളിഞ്ഞു നിൻ മെയ്യഴക്. മാരിയിലും മാരതാപം തെന്നിത്തെന്നി തെന്നൽ തന്നു പൂങ്കുളിര്. ദിവാസ്വപ്നം കണ്ടതോ നിശാഗന്ധി പൂത്തതോ. വിരുന്നേകാൻ മന്മഥൻ മഴക്കാറ്റായ് വന്നതോ. നനഞ്ഞല്ലോ കുങ്കുമം കുയിൽപ്പാട്ടിൽ പഞ്ചമം. വരും ജന്മം കൂടിയും ഇതേ രാഗം പാടണം. |
731 |
1 |
1.016 |
92.33 — Jireh (slowsnailtyper) |
92.33 |
92.33 |
June 28, 2019 |
152. |
#1720118 |
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ നീലക്കുരുവികളേ. തെന്നലറിയാതെ അണ്ണാരക്കണ്ണനറിയാതെ, വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ. ഊഞ്ഞാലാട്ടിയുറക്കാമോ. |
402 |
2 |
1.015 |
61.51 — Jai (jaideepjr) |
44.40 |
44.40 |
March 14, 2011 |
153. |
#1720018 |
സ്വയംവരവീഥിയിൽ നിന്നെയും തേടി ആകാശതാരകൾ ഇനിയും വരും. നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ ആഷാഢമേഘങ്ങളിനിയും വരും. എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്തസൂര്യനു നൽകൂ. ഈ രാഗാർദ്രചന്ദ്രനെ മറക്കൂ. |
586 |
1 |
1.014 |
65.49 — Jai (jaideepjr) |
65.49 |
65.49 |
June 11, 2011 |
154. |
#1720203 |
ഓമനേ നിൻ മന്ദഹാസം പൂനിലാക്കുളിരായ്. കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്. മധുവോ പ്രേമനിധിയോ നീ സുഖസ്വർഗ്ഗവാസന്തമോ. |
325 |
5 |
1.013 |
72.59 — Jai (jaideepjr) |
52.46 |
52.46 |
April 2, 2011 |
155. |
#1720077 |
ഏതോ നിദ്രതൻ പൊന്മയിൽപ്പീലിയിൽ ഏഴു വർണ്ണങ്ങളും നീർത്തി, തളിരിലത്തുമ്പിൽ നിന്നുതിരും മഴയുടെ ഏകാന്തസംഗീതമായ്, മൃദുപദമോടെ മധുമന്ത്രമോടെ, അന്നെന്നരികിൽ വന്നുവെന്നോ. എന്തേ, ഞാനറിഞ്ഞീല. ഞാനറിഞ്ഞീല. |
524 |
2 |
1.013 |
65.42 — Jai (jaideepjr) |
61.99 |
61.99 |
June 22, 2011 |
156. |
#1720113 |
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ. സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ. നിൻ മൗനമോ പൂമാനമായ്. നിൻ രാഗമോ ഭൂപാളമായ്. എൻ മുന്നിൽ നീ പുലർകന്യയായ്. |
420 |
4 |
1.012 |
65.38 — Jai (jaideepjr) |
59.98 |
59.98 |
January 7, 2011 |
157. |
#1720119 |
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ. കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കൽപ്പടവിൽ. |
416 |
6 |
1.011 |
75.67 — Jai (jaideepjr) |
46.35 |
46.35 |
January 15, 2011 |
158. |
#1720162 |
നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ. നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ. ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ. ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം. ഒറ്റക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുമ്പോൾ, പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ. |
628 |
3 |
1.010 |
65.23 — Jai (jaideepjr) |
61.89 |
61.89 |
March 17, 2011 |
159. |
#1720244 |
ആരൊരാൾ പുലർമഴയിൽ ആർദ്രമാം ഹൃദയവുമായ്, ആദ്യമായ് നിൻ മനസ്സിൻ ജാലകം തിരയുകയായ്. പ്രണയമൊരു തീനാളം അലിയു നീ ആവോളം, പീലിവിടരും നീലമുകിലേ. |
355 |
6 |
1.010 |
68.72 — Jai (jaideepjr) |
36.16 |
36.16 |
January 5, 2013 |
160. |
#1720204 |
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം. നിൻ ചിരിയിൽ അലിയുന്നെൻ ജീവരാഗം. നീലവാനിൽ അലിയുന്നു ദാഹമേഘം. നിൻ മിഴിയിൽ അലിയുന്നെൻ ജീവമേഘം. |
343 |
13 |
1.009 |
80.75 — Jai (jaideepjr) |
64.91 |
64.91 |
March 23, 2011 |
161. |
#1720043 |
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം. കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാൽ മൂളിപ്പറന്നതാവാം. അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം. |
693 |
5 |
1.009 |
65.19 — Jai (jaideepjr) |
59.39 |
59.39 |
January 2, 2011 |
162. |
#1720312 |
സംഗതി ഒരാളുടെ കല്യാണത്തിന് അയാളുടെ ഇഷ്ടം നോക്കണമെങ്കിലും മറ്റേയാളുടെ ഇഷ്ടം നോക്കിയില്ലെങ്കിലും ഒരു പ്രയാസമാവാതിരിക്കാൻ നോക്കിച്ചു എന്നുവച്ച് ആർക്കെങ്കിലും വിരോധമുണ്ടെങ്കിലല്ലേ ഒരു പ്രശ്നം ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും തരമുള്ളൂ. |
641 |
2 |
1.009 |
23.52 — JAHAN V A (jaan_jahan3006) |
22.14 |
22.14 |
October 8, 2024 |
163. |
#1720290 |
പരിണാമചക്രം തിരിയുമ്പോൾ നീയിനി പത്നിയായ് അമ്മയായ് അമ്മൂമ്മയായ് മാറും. മണ്ണിതിലൊടുവിൽ നീ മണ്ണായ് മറഞ്ഞാലും മറയില്ല പാരിൽ നിൻ പാവനസ്നേഹം. |
373 |
1 |
1.009 |
23.51 — JAHAN V A (jaan_jahan3006) |
23.51 |
23.51 |
October 9, 2024 |
164. |
#1720080 |
ശിശിരകാല മേഘമിഥുന രതിപരാഗമോ. അതോ ദേവരാഗമോ. കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ. അതോ ദേവരാഗമോ. ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ. സ്പന്ദനങ്ങളിൽ രാസചാരുത. മൂടൽമഞ്ഞല നീർത്തി ശയ്യകൾ. ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ. |
543 |
4 |
1.008 |
65.72 — Jai (jaideepjr) |
54.18 |
54.18 |
May 29, 2011 |
165. |
#1720258 |
കന്നിമുകിൽ കോടി ചുറ്റി പൊൻവെയിലിൻ മിന്നുകെട്ടി, സുന്ദരിയായ് സുമംഗലിയായ് പടിയിറങ്ങാൻ നീയൊരുങ്ങും. ഈ വിരഹം ക്ഷണികമല്ലേ, എന്നെന്നും നീയെൻ അരികിലില്ലേ. |
405 |
1 |
1.007 |
25.50 — ʇsɐɟ ɹǝdns (shafeek) |
25.50 |
25.50 |
January 19, 2016 |
166. |
#1720001 |
പക മാറിയിരുന്നോ മനസ്സിൽ? ഇല്ലെന്നു പറയുന്നതാണു സത്യം. എന്റെ മോഹം. എന്റെ ധ്യാനം. എന്റെ രക്തത്തിൽ, ഞരമ്പുകളിൽ, പതിമൂന്നാം വയസ്സു മുതൽ പടർന്നുകയറിയ ഉന്മാദം. അവളെയാണ് ഞാനുപേക്ഷിക്കേണ്ടി വരുന്നത്. മച്ചുനൻ ചന്തു അവളെ അർഹിക്കുന്നില്ല. അവൾക്കു നല്ലതു വരട്ടെ. എന്നും നല്ലതു വരട്ടെ. |
734 |
6 |
1.007 |
65.04 — Jai (jaideepjr) |
61.27 |
61.27 |
January 1, 2011 |
167. |
#1720074 |
ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നുപോയി. ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്. എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം, പൊന്നുപോലെ കാത്തിടാം. പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം. വീഴല്ലേ തേനേ, വാടല്ലേ പൂവേ. |
698 |
3 |
1.006 |
61.68 — Jai (jaideepjr) |
48.24 |
48.24 |
January 2, 2011 |
168. |
#1720342 |
ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ എടുത്തുപറഞ്ഞൊരു പേര്. എന്റെ അച്ഛന്റെ പേര്. അതിപ്പോൾ എന്റെ നാവിന്റെ തുമ്പിലിരുന്നു പൊള്ളുകയാണ്. ആദ്യമായി ഞാൻ വെറുക്കുകയാണ്. എനിക്ക്, എനിക്ക്, എനിക്കു വെറുപ്പാണ്. |
524 |
3 |
1.006 |
72.64 — Jai (jaideepjr) |
36.73 |
36.73 |
April 17, 2013 |
169. |
#1720277 |
പവിഴം പോൽ, പവിഴാധരം പോൽ, പനിനീർ പൊന്മുകുളം പോൽ. തുടുശോഭയെഴും നിറമുന്തിരി നിൻ മുഖസൗരഭമോ പകരുന്നൂ. |
258 |
6 |
1.004 |
85.78 — Jireh (slowsnailtyper) |
51.78 |
51.78 |
June 28, 2019 |
170. |
#1720128 |
കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്. ഉൾക്കണ്ണിൻ കാഴ്ചയിൽ നീ കുറുകുന്നൊരു വെൺപിറാവ്. മന്ത്രകോടി നെയ്തൊരുങ്ങി, പള്ളിമേട പൂത്തൊരുങ്ങി, കാരുണ്യത്തിരികളൊരുങ്ങി, മംഗല്യപ്പന്തലൊരുങ്ങി. എന്നുവരും നീ, തിരികെ. എന്നുവരും നീ. |
591 |
5 |
1.003 |
62.19 — Jai (jaideepjr) |
51.65 |
51.65 |
January 4, 2011 |
171. |
#1720365 |
മനുഷ്യമനസ്സിനെ തിരുമേനിയോളം അടുത്തറിഞ്ഞുട്ടളളവരിലാണ് ഞാനെന്റെ ഗുരുക്കന്മാരെ കാണുന്നത്. പക്ഷേ, എനിക്കിവിടെ നിങ്ങളെ ഒക്കെ നിഷേധിച്ചേ പറ്റൂ. ഞാൻ പഠിച്ചതിനെ ഒക്കെ എനിക്കു നിഷേധിച്ചേ പറ്റൂ. ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും. ഒരു ഭ്രാന്തനെ പോലെ. എന്റെ നകുലനു വേണ്ടി. അവന്റെ ഭാര്യയ്ക്കു വേണ്ടി. |
938 |
1 |
1.002 |
27.13 — aslam (aslamfornone) |
27.13 |
27.13 |
December 29, 2016 |
172. |
#1720011 |
അഞ്ചുശരങ്ങളും പോരാതെ മന്മഥൻ നിൻ ചിരി സായകമാക്കി. നിൻ പുഞ്ചിരി സായകമാക്കി. ഏഴുസ്വരങ്ങളും പോരാതെ ഗന്ധർവ്വൻ നിൻ മൊഴി സാധകമാക്കി. നിൻ തേന്മൊഴി സാധകമാക്കി. പത്തരമാറ്റും പോരാതെ കനകം നിൻ കവിൾപ്പൂവിനെ മോഹിച്ചു. ഏഴുനിറങ്ങളും പോരാതെ മഴവില്ല് നിൻ കാന്തി നേടാൻ ദാഹിച്ചു. നീലിമ തെല്ലും പോരാതെ വാനം നിൻ മിഴിയിണയിൽ കുടിയിരുന്നു. മധുവിനു മധുരം പോരാതെ പനിനീർ നിൻ ചൊടിയ്ക്കിടയിൽ വിടർന്നുനിന്നൂ. |
1024 |
2 |
1.001 |
64.66 — Jai (jaideepjr) |
60.87 |
60.87 |
January 7, 2011 |
173. |
#1720017 |
എന്തിനു സന്ധ്യേ നിൻമിഴിപ്പൂക്കൾ നനയുവതെന്തിനു വെറുതേ. ആയിരമായിരം കിരണങ്ങളോടെ ആശീർവാദങ്ങളോടേ സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കൾത്തോഴനുവേണ്ടി. സ്വന്തം തോഴനു വേണ്ടി. |
445 |
2 |
1.000 |
23.70 — V (vielle) |
21.73 |
21.73 |
April 21, 2013 |
174. |
#1720051 |
കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ. അറബിപ്പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ. ഇളം തെന്നൽ ഈണം പാടി വാ. ഏതോ സ്വപ്നം പൂവണിഞ്ഞതോ കൈയിൽ വന്ന സാമ്രാജ്യം. എന്നെത്തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം. പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി. നരലോകപ്പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറന്നേ. പ്രഭാസാന്ദ്രമായ് നീ കാലമേ. പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം. മാറിൽ താനേ വന്നു വീണതോ വിണ്ണിൻ സൗമ്യസായൂജ്യം. പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും. കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ. മദോന്മത്തമായ് നീ ലോകമേ. |
1375 |
1 |
1.000 |
23.94 — Wiggle (insy2) |
23.94 |
23.94 |
March 3, 2017 |
175. |
#1720029 |
ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം. ഓ പ്രിയേ, പ്രാണനിലുണരും ഗാനം. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം. |
367 |
3 |
1.000 |
66.35 — Jai (jaideepjr) |
51.55 |
51.55 |
March 31, 2011 |
176. |
#1720135 |
ശ്രുതിയിൽ നിന്നുയരും നാദശലഭങ്ങളേ. സ്വരമാം ചിറകിൽ അലസം നിങ്ങളെൻ മനസ്സിന്റെ ഉപവനത്തിൽ പറന്നു വാ. ലയമാം തിരുമധുരവുമായ്, ലയമാം മധുവുമായ്, നിറയെ പൂക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകൾ. അവയുടെ അനുപമനൈവേദ്യം നുകരൂ. ഹൃദയം ധ്വനിഭരലസിതം, ഹൃദയം ധ്വനിഭരം, വഴിയും ഗാനാമൃതം പൊൻവീണ തൻ തേൻചുണ്ടിലും അടയുമൊരനിതര സായൂജ്യലഹരി. |
824 |
1 |
1.000 |
64.56 — Jai (jaideepjr) |
64.56 |
64.56 |
December 24, 2011 |
177. |
#1720062 |
ആരോ വിരൽ നീട്ടി മനസ്സിൻ മൺവീണയിൽ. ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം. തളരും തനുവോടെ ഇടറും മനമോടെ വിട വാങ്ങുന്ന സന്ധ്യേ. വിരഹാർദ്രയായ സന്ധ്യേ. |
385 |
9 |
1.000 |
70.57 — Jai (jaideepjr) |
53.29 |
53.29 |
January 14, 2011 |
178. |
#1720362 |
പെണ്ണുകാണാൻ വന്ന പയ്യന്റെ അച്ഛനോട് പെണ്ണിന്റെ അച്ഛൻ, ടിഫിൻ കഴിച്ചുകഴിഞ്ഞിട്ട് അഭിപ്രായം പറയാമെന്നാണല്ലോ പറഞ്ഞിരുന്നത്. എന്നിട്ടെന്താണു പറയാത്തത്? അപ്പോൾ പയ്യന്റെ അച്ഛൻ, ബജിയിൽ ഉപ്പു പോരാ. |
515 |
1 |
0.999 |
23.29 — JAHAN V A (jaan_jahan3006) |
23.29 |
23.29 |
October 11, 2024 |
179. |
#1720266 |
അന്തിവെയിൽ പൊന്നുതിരും ഏദൻസ്വപ്നവുമായ് വെള്ളിമുകിൽ പൂവണിയും അഞ്ജനതാഴ്വരയിൽ. കണിമഞ്ഞു മൂടുമീ നവരംഗസന്ധ്യയിൽ അരികേ വാ മധുചന്ദ്രബിംബമേ. |
370 |
1 |
0.998 |
64.47 — Jai (jaideepjr) |
64.47 |
64.47 |
August 28, 2013 |
180. |
#1720019 |
സമയമിതപൂർവ്വ സായാഹ്നം, അമൃതം ശിവമയ സംഗീതം. ഹരിപദമനാദി സോപാനം, അനഘ സുകൃതമീ സ്വരഹൃദയം. എന്നന്തരാത്മാവിൽ നിന്നാത്മ സല്ലാപം. ഈ ജന്മം സമ്പൂർണ്ണം ദേവീ. |
391 |
5 |
0.993 |
64.70 — Jai (jaideepjr) |
52.41 |
52.41 |
January 14, 2011 |
181. |
#1720236 |
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം ഒരു മുളംതണ്ടിലൂടൊഴുകി വന്നു. ആയർപ്പെൺകിടാവേ നിൻ പാൽക്കുടം തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞു. |
355 |
3 |
0.993 |
72.44 — Jai (jaideepjr) |
35.16 |
35.16 |
January 6, 2013 |
182. |
#1720132 |
വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ, കുഞ്ഞിളം കൈയിൽ മെല്ലെ കോരിയെടുക്കാൻ വാ. മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം, മഞ്ഞണിത്തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ. കാലി മേയുന്ന പുല്ലാനിക്കാട്ടിൽ കണ്ണിമാങ്ങ കടിച്ചു നടക്കാം. കാറ്റിൻ പാദസരങ്ങൾ കിലുക്കാം. കുന്നിമഞ്ചാടിക്കുന്നിലേറാം. |
788 |
2 |
0.992 |
64.10 — Jai (jaideepjr) |
62.54 |
62.54 |
May 15, 2011 |
183. |
#1720087 |
പ്രണയസൗഗന്ധികങ്ങൾ ഇതൾവിരിഞ്ഞ കാലം. ഹൃദയസങ്കീർത്തനങ്ങൾ ശ്രുതിപകർന്ന കാലം. അറിയാതെ നിന്നെയറിയുമ്പോൾ, അനുരാഗമെന്നു മൊഴിയുമ്പോൾ, അകലങ്ങൾ പോലുമരികെ. |
397 |
2 |
0.992 |
64.08 — Jai (jaideepjr) |
59.37 |
59.37 |
January 12, 2011 |
184. |
#1720279 |
നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ്. ഇളമാനിണ നിൻ കുളിർമാറിൽ സഖീ തരളാർദ്രമിതാ തല ചായ്ക്കുകയായ്. വരൂ സുന്ദരി എൻ മലർശയ്യയിതിൽ. |
371 |
3 |
0.992 |
72.60 — Jai (jaideepjr) |
54.81 |
54.81 |
January 6, 2013 |
185. |
#1720044 |
നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ, കാതിലോലക്കമ്മലിട്ടു കുണുങ്ങി നിൽപ്പവളേ. ഏതപൂർവ്വ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാഗസുന്ദര ചന്ദ്രമുഖബിംബം. |
414 |
7 |
0.992 |
71.84 — Jai (jaideepjr) |
55.93 |
55.93 |
January 7, 2011 |
186. |
#1720199 |
കായലിൻ പ്രഭാതഗീതങ്ങൾ കേൾക്കുമീ തുഷാരമേഘങ്ങൾ, നിറമേകും ഒരു വേദിയിൽ കുളിരോലും ശുഭവേളയിൽ പ്രിയദേ, മമ മോഹം നീയറിഞ്ഞു. |
309 |
8 |
0.991 |
70.91 — Jai (jaideepjr) |
50.43 |
50.43 |
March 26, 2011 |
187. |
#1720222 |
ഗന്ധമാദനത്തിൻ ചോട്ടിൽ സൗഗന്ധികങ്ങളിൽ നിൻ മനസ്സിൻ പരിമളം നിറയുന്നുവോ. മഞ്ജുമന്ദഹാസം തീർക്കും വൈഡൂര്യമോതിരം നിൻ വിരലിൽ പൗർണ്ണമികൾ അണിയിച്ചുവോ. അഞ്ജനമെഴുതിയ നിൻ മിഴിയോ ആലിലഞൊറിയിതളോ. കഞ്ചുകം ഉലയും തംബുരുവോ കള്ളനുണക്കുഴിയോ. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും നാണം പാടുന്നു. |
768 |
1 |
0.990 |
63.95 — Jai (jaideepjr) |
63.95 |
63.95 |
June 9, 2011 |
188. |
#1720345 |
പുണ്യമാണു നീ. കോടി പുണ്യം. മുറിവിൽ തേൻ പുരട്ടുന്ന നിന്റെ സാന്നിധ്യം വേണ്ടെന്നു വയ്ക്കാൻ തോന്നിയത് നിന്നോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാ. ഇനി ഒന്നിനും, മരണത്തിനു പോലും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല. |
518 |
2 |
0.989 |
24.33 — ʇsɐɟ ɹǝdns (shafeek) |
24.02 |
24.02 |
January 14, 2016 |
189. |
#1720282 |
ആടിവാ കാറ്റേ പാടിവാ കാറ്റേ ആയിരം പൂക്കൾ നുള്ളിവാ. അന്തിപ്പൂമാനം പൊന്നൂഞ്ഞാലാട്ടും മന്ദാരപ്പൂക്കൾ നുള്ളിവാ. കാണാത്തിരുമുറിവുകളിൽ തൂകും കുളിരമൃതായ് കരളിൽ നിറയും കരളവമായ് പൂങ്കാറ്റേ. |
497 |
3 |
0.989 |
20.91 — Vivek (vivek46) |
17.75 |
17.75 |
January 6, 2016 |
190. |
#1720228 |
രതിസുഖസാരമായ് ദേവി നിൻ മെയ് വാർത്തൊരാ ദൈവം കലാകാരൻ. കലാകാരൻ, പ്രിയേ നിൻ പ്രേമമെന്നിൽ ചേർത്തൊരാ ദൈവം കലാകാരൻ. തുളുമ്പും മാദകമധുപാനപാത്രം നിന്റെയീ നേത്രം. സഖി നിൻ വാർമുടിതൻ കാന്തിയേന്തി നീലമേഘങ്ങൾ. തവാധരശോഭയാലീ ഭ്രമിയിൽ പലകോടി പൂ തീർത്തു കലാകാരൻ. നിലാവിൻ പൊൻകതിരാൽ നെയ്തെടുത്തു നിന്റെ ലാവണ്യം. കിനാവിൻ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം. മൂഖാസവലഹരിയാൽ വീഞ്ഞാക്കിയെൻ ഭാവാർദ്രഗാനങ്ങൾ കലാകാരൻ. |
1068 |
1 |
0.989 |
23.05 — JAHAN V A (jaan_jahan3006) |
23.05 |
23.05 |
October 12, 2024 |
191. |
#1720130 |
മിഴികളെന്തിനാണു വേറേ, മൃദുലമീ കരങ്ങളില്ലേ. അരികിലിന്നു നീയില്ലയോ. എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ, കദനപൂർണ്ണമെൻ വാക്കുകൾ. നീയില്ലാ ജന്മമുണ്ടോ, നീയറിയാ യാത്രയുണ്ടോ. നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം. പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം. |
713 |
2 |
0.989 |
63.88 — Jai (jaideepjr) |
62.89 |
62.89 |
April 1, 2011 |
192. |
#1720105 |
മല്ലീസായകൻ തന്നയച്ചോ നിന്റെ അംഗോപാംഗ വിഭൂഷണങ്ങൾ. പൂക്കില ഞൊറി വച്ചുടുത്തു നിൻ യൗവനം പുത്തരിയങ്കം കുറിക്കയായോ. പൊന്നരഞ്ഞാണം ഉലഞ്ഞോ, മുത്തടർന്നീനഖകാന്തി കവർന്നോ. |
439 |
2 |
0.989 |
63.85 — Jai (jaideepjr) |
60.94 |
60.94 |
January 4, 2011 |
193. |
#1720304 |
നീ വയറുനിറച്ചു കുടിയെടാ. അച്ചൂന് ഇപ്പോ എന്നും ഓണമാണല്ലാ. തിരുവോണം. കടലമ്മ കൈനിറച്ചു തരണൊണ്ട്. കായ് കെട്ടിപ്പൊതിഞ്ഞു വച്ചിട്ടെന്തിനാണ്. ചത്തുപോകുമ്പോ കൊണ്ടാപോകാനാ? കുഴിവെട്ടാൻ വരെ കാശു വേണ്ടാ. അതും കടലമ്മ കൊണ്ടുപോയിക്കോള്ളുവല്ലാ. മനസ്സിലായാ. |
656 |
2 |
0.988 |
29.43 — aslam (aslamfornone) |
23.33 |
23.33 |
December 28, 2016 |
194. |
#1720155 |
തുമ്പയും തുളസിയും കുടമുല്ലപ്പൂവും തൊഴുകൈയായ് വിരിയണ മലനാട്. വേലയും പൂരവും കൊടിയേറും കാവിൽ വെളിച്ചപ്പാടുറയണ വള്ളുവനാട്. ഒരു വേളിപ്പെണ്ണയായ് ചമഞ്ഞൊരുങ്ങും നല്ലൊരു നാട്. |
460 |
2 |
0.988 |
25.02 — ʇsɐɟ ɹǝdns (shafeek) |
22.86 |
22.86 |
January 12, 2016 |
195. |
#1720315 |
ഒരേ സമയം ഒന്നിലേറെ പേരെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാനുള്ള അനുഗ്രഹവും അവസരങ്ങൾക്കൊത്ത് അവയെ മാറ്റിപ്രതിഷ്ഠിക്കാനുള്ള വരവും ഈശ്വരൻ സ്ത്രീകൾക്കു തന്നിട്ടുണ്ട്. |
425 |
1 |
0.988 |
23.03 — JAHAN V A (jaan_jahan3006) |
23.03 |
23.03 |
October 10, 2024 |
196. |
#1720092 |
താരാപഥം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ. നവമേഘമേ, കുളിർ കൊണ്ടു വാ. ഒരു ചെങ്കുറിഞ്ഞിപ്പൂവിൽ മൃദുചുംബനങ്ങൾ നൽകാം. |
303 |
7 |
0.987 |
70.64 — Jai (jaideepjr) |
41.94 |
41.94 |
March 27, 2011 |
197. |
#1720262 |
നീയെന്റെ പാട്ടിൽ ശ്രീരാഗമായി. മാറോടു ചേരും മൺവീണയായി. താനേ തുളുമ്പും താരാട്ടുപോലെ, സ്നേഹാർദ്രമാകും തൂമഞ്ഞുപോലെ, നീ വാ എൻ ചാരെ. |
340 |
4 |
0.986 |
31.09 — ʇsɐɟ ɹǝdns (shafeek) |
21.71 |
21.71 |
January 10, 2016 |
198. |
#1720157 |
അരികത്തായാരോ പാടുന്നുണ്ടോ അതോ എന്റെ മനസ്സാണോ. ആരാരോ എന്തോ പറയുന്നുണ്ടോ അനുരാഗവചസ്സോ പാഴ്സ്വരമോ. അകമാകെ പൂക്കുന്ന സ്വരമഴയിൽ മധുമാസമോ മധുഹാസമോ. പൊൻതരിമണലിൽ സുന്ദരവിരലാൽ എൻ കഥയെഴുതിയതാരാണ്. കിന്നരവീണതന്ത്രികളൊന്നിൽ മന്ത്രമുണർത്തിയാതാരാണ്. മാനസചന്ദ്രികയാണോ കാതരയാം മൊഴിയാണോ. ചിറകടിയുണരും ചില്ലയിലറിയാതൊരു തളിരുലയുമ്പോൾ. |
879 |
1 |
0.986 |
22.98 — JAHAN V A (jaan_jahan3006) |
22.98 |
22.98 |
October 11, 2024 |
199. |
#1720003 |
ഇതോ അങ്കം? ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂടെ നിന്നതോ അങ്കം. പന്തിപ്പഴുതു കണ്ടപ്പോഴൊക്കെ പരിചയ്ക്കു വെട്ടിയൊഴിഞ്ഞതാണെന്നറിയാനുള്ള പഠിപ്പെങ്കിലും തികഞ്ഞില്ലേ മക്കളേ നിങ്ങൾക്ക്. ശേഷം എന്തുണ്ട് കൈയിൽ? പുരഞ്ജയമായി തുടങ്ങി സൗഭദ്രമാണെന്നു തോന്നിപ്പിക്കുന്ന പഴയ ആ പുത്തൂരം അടവോ? അതോ പരിചയ്ക്കു മണ്ണുവാരി കണ്ണിലെറിഞ്ഞ് ചതിച്ചു വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവോ? |
1039 |
7 |
0.984 |
62.46 — Jai (jaideepjr) |
55.97 |
55.97 |
January 1, 2011 |
200. |
#1720229 |
ചന്ദനം മണക്കുന്ന പൂന്തോട്ടം ചന്ദ്രികമെഴുകിയ മണിമുറ്റം. ഉമ്മറത്തമ്പിളി നിലവിളക്ക് ഉച്ചത്തിൽ സന്ധ്യക്കു നാമജപം, ഹരിനാമജപം. അച്യുതം കേശവം രാമനാരായണം. കൃഷ്ണദാമോദരം വാസുദേവം ഭജേ. |
477 |
3 |
0.983 |
63.49 — Jai (jaideepjr) |
61.34 |
61.34 |
June 29, 2011 |
201. |
#1720210 |
ഉത്തരാസ്വയംവരം കഥകളി കാണുവാൻ ഉത്രാടരാത്രിയിൽ പോയിരുന്നു. കാഞ്ചനക്കസവുള്ള പൂഞ്ചേലയുടുത്തവൾ നെഞ്ചെയ്യും അമ്പുമായ് വന്നിരുന്നു. ഇരയിമ്മൻതമ്പി നൽകും ശൃംഗാരപദലഹരി ഇരുസ്വപ്നവേദികളിലലിഞ്ഞു ചേർന്നു. കരളിലെ കളിത്തട്ടിലറുപതു തിരിയിട്ട കഥകളിവിളക്കുകൾ എരിഞ്ഞുനിന്നു. |
716 |
4 |
0.982 |
67.80 — Jai (jaideepjr) |
43.59 |
43.59 |
October 5, 2011 |
202. |
#1720129 |
എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ് വരും. ഇനി വരും വസന്തരാവിൽ നിന്റെ സ്നേഹജന്മമാകെ സ്വന്തമാക്കുവാൻ ഞാൻ വരും. ചിറകുണരാ പെൺപിറാവായ് ഞാനിവിടെ കാത്തുനിൽക്കാം. മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം. ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം. |
739 |
3 |
0.981 |
63.37 — Jai (jaideepjr) |
57.98 |
57.98 |
January 7, 2011 |
203. |
#1720148 |
ആത്മാവിൻ പുസ്തകത്താളിൽ ഒരു മയിൽപ്പീലി പിടഞ്ഞു. വാലിട്ടെഴുതുന്ന രാവിൻ വാൽക്കണ്ണാടിയുടഞ്ഞു. വാർമുകിലും സന്ധ്യാംബരവും ഇരുളിൽ പോയ്മറഞ്ഞു. കണ്ണീർ കൈവഴിയിൽ ഓർമ്മകൾ ഇടറിവീണു. |
463 |
4 |
0.981 |
63.36 — Jai (jaideepjr) |
57.34 |
57.34 |
January 25, 2011 |
204. |
#1720028 |
ആകാശം നിറയുന്ന സുഖമോ നീ, ആത്മാവിലൊഴുകുന്ന മധുവോ നീ. മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി, മോതിരം മാറുമ്പോൾ വഴികാട്ടി. സീമന്തിനീ സ്നേഹപാലാഴിയിൽ ഈയോർമ്മതൻ ലില്ലിപ്പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടിയോമലേ, തുഴയാം. |
546 |
7 |
0.977 |
67.58 — Jai (jaideepjr) |
52.70 |
52.70 |
January 4, 2011 |
205. |
#1720115 |
സാലഭഞ്ജികകൾ കൈകളിൽ കുസുമതാലമേന്തി വരവേൽക്കും. പഞ്ചലോഹമണിമന്ദിരങ്ങളിൽ മൺവിളക്കുകൾ പൂക്കും. ദേവസുന്ദരികൾ കൺകളിൽ പ്രണയദാഹമോടെ നടമാടും. ചൈത്രപത്മദലമണ്ഡപങ്ങളിൽ രുദ്രവീണകൾ പാടും, താനേ പാടും. |
512 |
2 |
0.977 |
63.08 — Jai (jaideepjr) |
59.91 |
59.91 |
June 12, 2011 |
206. |
#1720368 |
അഴകാന നീലി വരും പരു പോലെ ഓടിവരും കണ്ണാടി പോലെ വരും ടോണിക്കുട്ടാ. നീ കാണാതെ ഇന്നു വരും ടോണിക്കുട്ടാ. ഇന്നെങ്കിൽ നാളെ വരും നാളെയെങ്കിൽ മറ്റന്നാൾ വരൂ എന്നെങ്കിലും എപ്പളും വരൂ ടോണിക്കുട്ടാ. എന്നാലും ഇന്നു വരും ടോണിക്കുട്ടാ. |
593 |
3 |
0.977 |
74.30 — Jai (jaideepjr) |
39.12 |
39.12 |
January 12, 2016 |
207. |
#1720253 |
ഇരവുകൾ പകലായ് വിരിയില്ലേ. വിരഹവും മധുരം പകരില്ലേ. അകിടുകൾ നിറയും ഹൃദയങ്ങൾ അറിയുമീ പ്രണയം ഉദയങ്ങൾ. പ്രേമത്തിൻ പീലിക്കണ്ണിൽ നീയാണല്ലോ. ദാഹത്തിൻ നെഞ്ചിൽ നീയെൻ പാലാണല്ലോ. |
452 |
1 |
0.976 |
63.04 — Jai (jaideepjr) |
63.04 |
63.04 |
January 9, 2013 |
208. |
#1720049 |
ചന്ദനജാലകം തുറക്കൂ നിൻ ചെമ്പകപ്പൂമുഖം വിടർത്തൂ. നാണത്തിൻ നെയ്ത്തിരി കൊളുത്തൂ ഈ നാട്ടുമാഞ്ചോട്ടിൽ വന്നിരിക്കൂ. അഴകുഴിയും മിഴികളുമായ് കുളിരണിയും മൊഴികളുമായ് ഒരു മാത്ര എന്നെയും ക്ഷണിക്കൂ. ഈ രാത്രി ഞാൻ മാത്രമായ്. |
572 |
1 |
0.975 |
62.98 — Jai (jaideepjr) |
62.98 |
62.98 |
August 27, 2012 |
209. |
#1720039 |
അഗ്നിസാക്ഷിയായ് ഇളത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാകും. മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാകും. നാലാളറിയെ കൈപിടിക്കും തിരുനാടകശാലയിൽ ചേർന്നുനിൽക്കും. യമുനാനദിയായ് കുളിരലയിളകും നിനവിൽ. |
557 |
2 |
0.973 |
62.86 — Jai (jaideepjr) |
60.67 |
60.67 |
June 25, 2011 |
210. |
#1720143 |
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ. മനസ്സിനുള്ളിൽ മാരിക്കാവടി ചിന്തും ചിന്തുണ്ടേ. തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ. ചിരിക്കുമ്പോൾ ചിലമ്പുന്ന ചിലങ്കയുണ്ടേ. വലംകൈയിൽ കുസൃതിയ്ക്കു വളകളുണ്ടേ. |
514 |
8 |
0.973 |
80.48 — Jai (jaideepjr) |
50.25 |
50.25 |
April 1, 2011 |
211. |
#1720269 |
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം. ഇളനീർ പകരം തരും ചൊടി രണ്ടിലും നിൻ സമ്മതം. വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം. തഴുകിയെത്തുന്ന കാറ്റിൽ തരളമാം സമ്മതം. എന്റെ ജീവനായ് നിന്നെ അറിയാൻ സമ്മതം. |
530 |
1 |
0.973 |
22.67 — JAHAN V A (jaan_jahan3006) |
22.67 |
22.67 |
October 8, 2024 |
212. |
#1720076 |
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കൈയിൽ വാർമതിയേ. പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതൻ തൂവലുണ്ടോ. ഉള്ളിൽ ആമോദത്തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു. |
409 |
7 |
0.972 |
82.85 — Jai (jaideepjr) |
60.75 |
60.75 |
January 7, 2011 |
213. |
#1720272 |
വാലിട്ടു കണ്ണെഴുതി വെള്ളോട്ടു വളയണിഞ്ഞ് ഒരുനാൾ നീയെൻ അന്തർജ്ജനമാകും. കണ്മണിത്തിങ്കളേ നിൻ കളങ്കം കാശ്മീരക്കുങ്കുമമാകും. നീ സുമംഗലയാകും, ദീർഘസുമംഗലയാകും. |
419 |
2 |
0.971 |
61.54 — Jai (jaideepjr) |
44.18 |
44.18 |
January 6, 2013 |
214. |
#1720337 |
അവളുടെ മുഖം എന്റെ ക്യാമറയിൽ അല്ല പതിഞ്ഞത്. എന്റെ കണ്ണുകളിൽ, ഹൃദയത്തിൽ. അവളെക്കുറിച്ചുള്ള സ്വപ്നം ഒരു കൊച്ചു ചില്ലുകൂടിലെന്ന പോലെ ഞാനെന്റെ മനസ്സിൽ സൂക്ഷിച്ചു. |
429 |
1 |
0.970 |
22.61 — JAHAN V A (jaan_jahan3006) |
22.61 |
22.61 |
October 10, 2024 |
215. |
#1720223 |
ചില്ലുജാലകങ്ങൾ മെല്ലെ തുറക്കുന്നുവോ മുന്നിൽ ചെല്ലമണി താഴ്വാരങ്ങൾ ചിരിക്കുന്നുവോ. അന്തരിന്ദ്രിയങ്ങൾ ചൂഴും അനുഭൂതികൾക്കുള്ളിൽ ചന്തമെഴും കാമനതൻ കലശങ്ങളോ. നിൻ പദനൂപുരം ഉലയുന്നു ശിഞ്ജിതം ഉതിരുന്നു. ചഞ്ചലപദജതി ഉണരുന്നു തരളിതമാകുന്നു. താരമ്പൻ ശ്രുതി ചേർക്കും താരുണ്യം തിരനോക്കും ഈണം പാടുന്നു. |
791 |
2 |
0.970 |
62.63 — Jai (jaideepjr) |
61.90 |
61.90 |
June 8, 2011 |
216. |
#1720047 |
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാവസന്തം. ഗന്ധർവ്വഗായകന്റെ മന്ത്രവീണ പോലെ. നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ശ്രുതി ചേർന്നു മൗനം. അതു നിൻ മന്ദഹാസമായ്, പ്രിയതോഴി. |
448 |
9 |
0.969 |
78.56 — Jai (jaideepjr) |
65.58 |
65.58 |
January 14, 2011 |
217. |
#1720216 |
പൂവും പ്രസാദവും ഇളനീർക്കുടവുമായ് കാവിൽ തൊഴുതു വരുന്നവളേ. താമരവളയക്കൈവിരലാലൊരു കൂവളത്തിലയെന്നെ ചൂടിക്കൂ. |
289 |
7 |
0.968 |
74.44 — Jai (jaideepjr) |
42.67 |
42.67 |
June 1, 2011 |
218. |
#1720084 |
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ. സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ. മണ്ണിന്റെ ഇളംചൂടാർന്നൊരു മാറിൽ, ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ. കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ, കുളിർ പകർന്നു പോകുവതാരോ. തെന്നലോ, തേൻതുമ്പിയോ. പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ. |
802 |
2 |
0.967 |
62.46 — Jai (jaideepjr) |
59.58 |
59.58 |
June 14, 2011 |
219. |
#1720185 |
നീ എൻ സർഗ്ഗസൗന്ദര്യമേ, നീ എൻ സത്യസംഗീതമേ. നിന്റെ സങ്കീർത്തനം, സങ്കീർത്തനം, ഓരോ ഈണങ്ങളിൽ പാടുവാൻ നീ തീർത്ത മൺവീണ ഞാൻ. |
308 |
5 |
0.965 |
62.31 — Jai (jaideepjr) |
56.90 |
56.90 |
March 27, 2011 |
220. |
#1720027 |
ഏഴേഴുചിറകുള്ള സ്വരമാണോ നീ, ഏകാന്തയാമത്തിൻ വരമാണോ. പൂജയ്ക്കു നീ വന്നാൽ പൂവാകാം, ദാഹിച്ചു നീ നിന്നാൽ പുഴയാകാം. ഈ സന്ധ്യകൾ അല്ലിത്തേൻചിന്തുകൾ, പൂമേടുകൾ രാഗത്തേൻകൂടുകൾ. തോരാതെ തോരാതെ ദാഹമേഘമായ് പൊഴിയാം. |
538 |
4 |
0.964 |
62.26 — Jai (jaideepjr) |
59.88 |
59.88 |
January 15, 2011 |
221. |
#1720361 |
ഈ വൃദ്ധൻ ഹോട്ടലാണെന്നു കരുതി ഒരു ബാർബർ ഷാപ്പിൽ കയറി. അപ്പോൾ വൃദ്ധൻ ബാർബറോട്, എന്തുണ്ട്? അപ്പോൾ ബാർബർ, കട്ടിങ്ങും ഷേങ്ങും. അപ്പോൾ വൃദ്ധൻ, രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ. |
439 |
1 |
0.964 |
29.14 — Christo Alex (christoalex) |
29.14 |
29.14 |
October 30, 2024 |
222. |
#1720247 |
സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം. ഞാനൊന്നു കരയുമ്പോൾ അറിയാതെയുരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം. കല്ലെടുക്കും കളിത്തുമ്പിയെ പോലെ ഒരുപാടു നോവുകൾക്കിടയിലും പുഞ്ചിരിച്ചിറകു വിടർത്തുമെൻ അച്ഛൻ. |
578 |
2 |
0.963 |
25.22 — aslam (aslamfornone) |
24.22 |
24.22 |
December 27, 2016 |
223. |
#1720215 |
ഗായികേ നിൻ വിപഞ്ചികയിലെ ഗാനമായിരുന്നെങ്കിൽ ഞാൻ. താവകാംഗുലീ ലാളിതമൊരു താളമായിരുന്നെങ്കിൽ ഞാൻ. കല്പനകൾ ചിറകണിയുന്ന പുഷ്പമംഗല്യരാത്രിയിൽ, വന്നു ചൂടിക്കുമായിരുന്നു ഞാൻ എന്നിലെ രാഗമാലിക. |
503 |
3 |
0.962 |
61.56 — Jai (jaideepjr) |
48.33 |
48.33 |
June 14, 2011 |
224. |
#1720088 |
മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ മിഥുന നിശാകരബിംബം. ഒരു ഹംസഗാനമകലെ ചെവിയോർക്കുമിന്ദ്രലതികേ. കാർമുകിൽത്തുമ്പി നിൻ അരികിൽ വരും കളഭനിലാവിൻ കതിർമഴ പൊഴിയും. |
406 |
4 |
0.961 |
59.89 — Jai (jaideepjr) |
50.26 |
50.26 |
February 22, 2011 |
225. |
#1720083 |
നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി, അലമാലകൾ പുൽകും കായൽമാറിലൂടെ. പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്. കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്. കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്, ഊറിവന്ന ശിശിരം നമ്മൾ. |
549 |
6 |
0.959 |
70.91 — Jai (jaideepjr) |
52.69 |
52.69 |
January 3, 2011 |
226. |
#1720024 |
ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ, ഒടുവിൽ നീ എത്തുമ്പോൾ ചൂടിക്കുവാൻ. ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം, ഒടുവിൽ നീ എത്തുമ്പോൾ ചെവിയിൽ മൂളാൻ. |
419 |
10 |
0.956 |
67.70 — Jai (jaideepjr) |
49.99 |
49.99 |
January 26, 2011 |
227. |
#1720333 |
രാജുമോൻ ഒരിക്കലെന്നോടു ചോദിച്ചു, അങ്കിളിന്റെ ഫാദറാരാണെന്ന്. ഞാൻ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമുള്ളൊരു രാജാവ്. പിന്നീടെന്നെ കാണുമ്പോൾ അവൻ കളിയാക്കി വിളിക്കുമായിരുന്നു, പ്രിൻസ്. രാജകുമാരൻ, രാജാവിന്റെ മകൻ. |
620 |
1 |
0.954 |
24.15 — ʇsɐɟ ɹǝdns (shafeek) |
24.15 |
24.15 |
January 15, 2016 |
228. |
#1720063 |
വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി. വർണ്ണരാജി നീട്ടും വസന്തം വർഷശോകമായി. നിന്റെ ആർദ്രഹൃദയം തൂവൽ ചില്ലുടഞ്ഞ പടമായി. ഇരുളിൽ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവൽ കിളിയായ് നീ. |
484 |
5 |
0.952 |
61.52 — Jai (jaideepjr) |
56.07 |
56.07 |
January 15, 2011 |
229. |
#1720093 |
ചൊട്ട മുതൽ ചുടല വരെ ചുമടും താങ്ങി ദുഃഖത്തിൻ കണ്ണീർപ്പന്തലിൽ നിൽക്കുന്നവരേ, നിൽക്കുന്നവരേ. ഈ രാത്രി ഇരുണ്ടു വെളുത്തു കിഴക്കുണരുമ്പോൾ ഈ നാട്ടിയ കഴുകുമരങ്ങൾ കാണും നിങ്ങൾ, കാണും നിങ്ങൾ. |
493 |
2 |
0.952 |
61.52 — Jai (jaideepjr) |
58.85 |
58.85 |
May 7, 2011 |
230. |
#1720040 |
ഈറനോടെ എന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം. ഏറെ ജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം. വേളീപ്പെണ്ണായി നീ വരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം. തുളസീദളമായ് തിരുമലരടികളിൽ വീണെൻ. |
593 |
6 |
0.949 |
64.94 — Jai (jaideepjr) |
54.22 |
54.22 |
January 4, 2011 |
231. |
#1720188 |
ആകാശമേഘം മറഞ്ഞേ പോയ്. അനുരാഗതീരം കരഞ്ഞേ പോയ്. ഒരു കോണിൽ എല്ലാം മറന്നേ നിൽപ്പൂ, ഒരേകാന്ത താരകം. യാത്രയായ് സൂര്യാങ്കുരം ഏകയായ് നീലാംബരം. ആർദ്രമാം സ്നേഹം തേടി നോവുമായ് ആരോ പാടി. |
466 |
6 |
0.946 |
65.63 — Jai (jaideepjr) |
35.94 |
35.94 |
June 1, 2011 |
232. |
#1720059 |
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞുത്തുള്ളിയുറങ്ങി. നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി. പുലരിതൻ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി. അവളേ പനിനീർ മലരാക്കി. |
481 |
5 |
0.945 |
65.03 — Jai (jaideepjr) |
45.92 |
45.92 |
January 19, 2011 |
233. |
#1720096 |
കന്നോടു തരിയുഴും മണ്ണുതിരും മണമോ, പെണ്ണിനു വിയർപ്പാലെ മധുമണമോ. ഞാറ്റോല പച്ചവള പൊന്നും തെളിക്കൊലുസ്സ്, പെണ്ണിവൾ കളമാറ്റും കളമൊഴിയായ്. ഒച്ചികൾ പകൽ നീളെ കിനാകാണും, ഒട്ടിടും അനുരാഗക്കരൾ പോലെ. മണ്ണിനുമിവൾ പോലെ മനം തുടിക്കും. പാടാം കുട്ടനാടിന്നീണം. |
658 |
2 |
0.943 |
60.92 — Jai (jaideepjr) |
60.71 |
60.71 |
May 2, 2011 |
234. |
#1720079 |
ചന്ദനമണിവാതിൽ പാതിചാരി ഹിന്ദോളം കണ്ണിൽ തിരയിളക്കി. ശൃംഗാരചന്ദ്രികേ നീരാടി നീ നിൽക്കേ എന്തായിരുന്നു മനസ്സിൽ. എന്നോടെന്തിനൊളിക്കുന്നു നീ സഖീ, എല്ലാം നമുക്കൊരുപോലെയല്ലേ. അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ സ്വർണ്ണമന്ദാരങ്ങൾ സാക്ഷിയല്ലേ. നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ, യാമിനി കാമസുഗന്ധിയല്ലേ. മായാമലരുകൾ തൊട്ടാൽ മലരുന്ന മാദകമൗനങ്ങൾ നമ്മളല്ലേ. |
928 |
1 |
0.942 |
60.85 — Jai (jaideepjr) |
60.85 |
60.85 |
June 2, 2011 |
235. |
#1720230 |
ദ്വാദശിയിൽ മണിദീപിക തെളിഞ്ഞു. മാനസമേ ഇനി പാടൂ. പാരാകെ ഹരിചന്ദനമഴയിൽ. ശ്രീയേന്തും ശുഭനന്ദനവനിതൻ സംഗീതം. |
278 |
2 |
0.941 |
30.82 — Christo Alex (christoalex) |
25.46 |
25.46 |
October 12, 2024 |
236. |
#1720071 |
സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം. അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ്, ഗുരൂകടാക്ഷമായ് വരൂ കുമാരകാ. അക്ഷരം നക്ഷത്രലക്ഷമാക്കൂ, അക്കങ്ങളേക്കാൾ കണിശമാകൂ. നാളത്തെ നാടിന്റെ നാവു നീയേ, നാവുപന്തങ്ങൾ തൻ നാമ്പു നീയേ. ഏതു ദേശമാകിലും ഏതു വേഷമേകിലും, അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ. |
844 |
2 |
0.941 |
61.85 — Jai (jaideepjr) |
41.69 |
41.69 |
May 14, 2011 |
237. |
#1720058 |
കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ. നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം, മധുരദേവാമൃതം. ലഹരി എങ്ങും നുരകൾ നെയ്യും ലളിത ഗാനങ്ങളായ്. കരളിനുള്ളിൽ കുളിരു പെയ്യും തളിർ വസന്തങ്ങളിൽ. ഇനിയൊരു വനലത മലരണിയും. അതിലൊരു ഹിമകണ മണിയുതിരും. നഘശിഖാന്തം നവസുഗന്ധം നുകരും ഉന്മാദമേ. സിരകൾ തോറും മധുരമൂറും ഹൃദയലാവണ്യമേ. അസുലഭ സുഖലയമനു നിമിഷം. അതിലകമലിയുമൊരിണ ശലഭം. |
960 |
2 |
0.940 |
60.72 — Jai (jaideepjr) |
54.43 |
54.43 |
January 2, 2011 |
238. |
#1720242 |
നിന്റെ നൂപുരമർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ. നിന്റെ സാന്ത്വനവേണുവിൽ രാഗലോലമായ് ജീവിതം. നീയെന്റെ ആനന്ദനീലാംബരി, നീയെന്നുമണയാത്ത ദീപാഞ്ജലി. ഇനിയും ചിലമ്പണിയൂ. |
440 |
2 |
0.939 |
67.89 — Jai (jaideepjr) |
45.15 |
45.15 |
December 22, 2016 |
239. |
#1720050 |
അഞ്ജനക്കാവിലെ നടയിൽ ഞാൻ അഷ്ടപദീലയം കേട്ടു. അന്നുതൊട്ടെൻ കരൾചിമിഴിൽ നീ ആർദ്രയാം രാധയായ് തീർന്നു. പുഴയൊഴുകും വഴിയരികിൽ രാക്കടമ്പിൻ പൂമഴയിൽ മുരളികയൂതി ഞാൻ നിൽപ്പൂ. പ്രിയമോടെ വരുകില്ലയോ. |
500 |
4 |
0.939 |
60.64 — Jai (jaideepjr) |
56.32 |
56.32 |
January 8, 2011 |
240. |
#1720172 |
ചെറുകുഴിയാനകളും മദമിളകും കനവുകളിൽ കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ. ഞാഞ്ഞൂലിനും ശീൽക്കാരമോ ഞാനെന്നഹംഭാവമോ. മാറാലയും ചെമ്പല്ലിയും മേൽക്കൂര താങ്ങുന്നുവോ. പ്രകൃതീ നിന്റെ വികൃതി എന്തു തകൃതി എന്നൊരറുതി ചൊല്ലുവതിനൊരുവനുമരുതതു വലിയൊരുപഴമൊഴി. |
657 |
3 |
0.936 |
53.26 — Jai (jaideepjr) |
34.47 |
34.47 |
July 31, 2011 |
241. |
#1720310 |
നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം. |
603 |
1 |
0.935 |
21.79 — JAHAN V A (jaan_jahan3006) |
21.79 |
21.79 |
October 9, 2024 |
242. |
#1720089 |
കാണാക്കുയിലേ നിനക്കു മൂളാൻ കവിത കുറിയ്ക്കുവതാരോ. നിറ നീലദീപമിഴികൾ കളിത്താമരയ്ക്കു സഖികൾ. ആ മിഴിത്തുമ്പിലെൻ കാമനകൾ അലയുകയാണീ അഞ്ജനമെഴുതാൻ. |
379 |
4 |
0.934 |
66.09 — Jai (jaideepjr) |
50.24 |
50.24 |
January 7, 2011 |
243. |
#1720012 |
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം സായാഹ്നസാനുവിൽ വിലോലമേഘമായ്. അഴകിൻ പവിഴം പൊഴിയും നിന്നിൽ അമൃതകണമായ് സഖീ, ധന്യനായ്. സല്ലാപമേറ്റുണർന്ന വാരിജങ്ങളും ശുഭരാഗരൂപിയാം നവനീതചന്ദ്രനും ചൈത്രവേണുവൂതും മധുമന്ത്രകോകിലങ്ങളും മേളമേകുമിന്ദ്രനീലരാത്രി തേടവേ. ആലാപമായി സ്വരരാഗഭാവുകങ്ങൾ ഹിമബിന്ദു ചൂടും സമ്മോഹനങ്ങൾ പോലെ. വരവല്ലകി തേടും വിരഹാർദ്രപഞ്ചമങ്ങൾ, സ്നേഹസാന്ദ്രമാകുമീ വേദിയിൽ. |
1006 |
1 |
0.932 |
60.17 — Jai (jaideepjr) |
60.17 |
60.17 |
October 5, 2011 |
244. |
#1720327 |
ഞാൻ ഗന്ധർവ്വൻ. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാവാനും മനുഷ്യനാവാനും നിന്റെ ചുണ്ടിന്റെ മുത്തമാവാനും നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗഗനജാലി. ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭം. ഞാൻ ഗന്ധർവ്വൻ. |
769 |
1 |
0.930 |
18.00 — jithin (jithin65plus) |
18.00 |
18.00 |
August 23, 2022 |
245. |
#1720308 |
മിണ്ടരുതാ വാക്ക്. ശരിയാവുമത്രേ. കേട്ടു തുരുമ്പിച്ചു. ജീവിതത്തിലൊരായിരം വട്ടം എന്റെ മനസ്സ് എന്നോടു പറഞ്ഞിട്ടുണ്ട്. ശരിയാവും. എന്റെ അമ്മ, അച്ഛൻ, പെങ്ങമ്മാരു, അനിയൻ, ദേവി, നീ. അങ്ങനെ എല്ലാവരും പലവട്ടം പറഞ്ഞു. ശരിയാവും. എവിടെ? എവിടെ ശരിയായി? ശരിയാവില്ല. സേതുമാധവൻ ഒരിക്കലും ശരിയാവില്ല. |
749 |
1 |
0.929 |
25.17 — aslam (aslamfornone) |
25.17 |
25.17 |
December 27, 2016 |
246. |
#1720107 |
താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ. പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ലാ, കാമിനി നിന്നെ ഞാൻ ഉറക്കുകില്ലാ. ആരും കാണാത്തൊരന്തപുരത്തിലെ ആരാധനാമുറി തുറക്കും ഞാൻ. ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ നീലകാർവർണ്ണനായ് നിൽക്കും ഞാൻ. ഏതോ കിനാവിലെ ആലിംഗനത്തിലെ ഏകാന്തരോമാഞ്ചമണിഞ്ഞവളേ. ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളിൽ പ്രേമത്തിൻ സൗരഭം തൂകും ഞാൻ. |
1019 |
4 |
0.926 |
59.83 — Jai (jaideepjr) |
57.42 |
57.42 |
April 4, 2011 |
247. |
#1720037 |
ചിത്രാനക്ഷത്രമിന്നു രാവിൽ ശീതാംശുവിനോടൊത്തുചേരുവാനോടി അണഞ്ഞതെന്തേ. തരിവള ഇളകി അരുവികൾ കളിയായ് തടശിലയെപ്പുണർന്നു ചിരിപ്പതെന്തേ. ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വനജ്യോത്സ്ന മറഞ്ഞതെന്തേ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ. |
631 |
2 |
0.926 |
26.46 — aslam (aslamfornone) |
23.42 |
23.42 |
December 23, 2016 |
248. |
#1720014 |
നിന്നെ എതിരേൽക്കുമല്ലോ പൗർണ്ണമി പെൺകൊടി. പാടി വരവേൽക്കുമല്ലോ പാതിരാപുള്ളുകൾ. നിന്റെ അനുവാദമറിയാൻ എൻ മനം കാതോർത്തിരിപ്പൂ. എന്നുവരുമെന്നുവരുമെന്നെന്നും കൊതിയാർന്നു നിൽപ്പൂ. വരില്ലേ നീ വരില്ലേ, കാവ്യപൂജാബിംബമേ. നിലാവായ് നീലരാവിൽ നിൽപ്പൂ, മൂകം ഞാൻ. |
670 |
4 |
0.925 |
70.76 — Jai (jaideepjr) |
53.69 |
53.69 |
July 19, 2011 |
249. |
#1720020 |
മഴവിൽക്കൊടിയിൽ മണിമേഘം പോലെ നീ. അഴകേ മനസ്സിൽ പൊന്നൂഞ്ഞാലാടാൻ വാ. എൻ മാറിൽ നീ ഏതോ സംഗീതം. മുത്തം പെയ്യാൻ വാ, കഥ ചൊല്ലാൻ വാ. മധു മന്ദാരം ഇനി നീയല്ലോ. |
385 |
3 |
0.924 |
66.23 — Jai (jaideepjr) |
49.48 |
49.48 |
February 11, 2011 |
250. |
#1720264 |
വളർന്നു പോയതറിയാതെ വിരുന്നു വന്നു ബാല്യം. ഇവനിൽ തണൽമരം ഞാൻ നേടിയ ജന്മം കുരുന്നുപൂവായി മാറി. ആരോ ആരാരോ പൊന്നേ ആരാരോ. ഇനിയമ്മയായ് ഞാൻ പാടാം മറന്നുപോയ താലോലം. |
417 |
1 |
0.922 |
16.21 — Vivek (vivek46) |
16.21 |
16.21 |
December 10, 2024 |
251. |
#1720120 |
രാകേന്ദുകിരണങ്ങൾ ഒളി വീശിയില്ല. രജനീകദംബങ്ങൾ മിഴി ചിമ്മിയില്ല. മദനോത്സവങ്ങൾക്കു നിറമാല ചാർത്തി, മനവും തനുവും മരുഭൂമിയായി. നിദ്രാവിഹീനങ്ങളല്ലോ എന്നും അവളുടെ രാവുകൾ. |
449 |
6 |
0.920 |
62.36 — Jai (jaideepjr) |
39.86 |
39.86 |
January 21, 2011 |
252. |
#1720075 |
ആരെയും ഭാവഗായകനാക്കും ആത്മസൗന്ദര്യമാണു നീ. നമ്രശീർഷരായ് നിൽപ്പൂ നിൻ മുന്നിൽ കമ്ര നക്ഷത്രകന്യകൾ. കിന്നരമണിത്തംബുരു മീട്ടി നിന്നെ വാഴ്ത്തുന്നു വാനവും. മണ്ണിലെക്കിളിപ്പൈതലും മുളംതണ്ടിൽ മൂളുന്ന തെന്നലും. ഇന്നിതാ നിൻ പ്രകീർത്തനം ഈ പ്രപഞ്ചഹൃദയവീണയിൽ. നിന്റെ ശാലീന മൗനമാകുമീ പൊന്മണിച്ചെപ്പിനുള്ളിലായ്. മൂടിവച്ച നിഗൂഢഭാവങ്ങൾ പൂക്കളായ് ശലഭങ്ങളായ്. ഇന്നിതാ നൃത്തലോലരായ് ഈ പ്രപഞ്ചനടനവേദിയിൽ. |
1054 |
2 |
0.920 |
59.43 — Jai (jaideepjr) |
54.16 |
54.16 |
January 4, 2011 |
253. |
#1720196 |
പോക്കുവെയിൽപ്പൊന്നുരുകി പുഴയിൽ വീണു. പൂക്കളായ് അലകളിൽ ഒഴുകിപ്പോകേ. കൺനിറയെ അതുകണ്ടു നിന്നുപോയി നീ. നിന്റെ മൺകുടം പുഴയിലൂടൊഴുകി പോയി. |
362 |
3 |
0.916 |
81.01 — Jai (jaideepjr) |
37.79 |
37.79 |
January 5, 2013 |
254. |
#1720026 |
എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം, വെണ്ണിലാവിൻ വാസന്തലതികേ. എന്നുമെന്നും എൻ മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ. ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു. ഇനിയീ നിമിഷം വാചാലം. |
655 |
1 |
0.916 |
59.16 — Jai (jaideepjr) |
59.16 |
59.16 |
June 9, 2011 |
255. |
#1720179 |
നാദബ്രഹ്മത്തിൻ സാഗരം നീന്തിവരും നാകസുന്ദരിമാരേ. സപ്തസ്വരങ്ങളേ സംഗീതസരസ്സിലെ ശബ്ദമരാളങ്ങളേ, സാക്ഷാൽ. കൽപ്പനാകാകളികൾ മൂളിവന്നെത്തുമെന്റെ സ്വപ്നചകോരങ്ങളേ. മാനസവേദിയിൽ മയിൽപ്പീലി നീർത്തിയാടും മായാമയൂരങ്ങളേ. ഊഴിയിൽ ഞാൻ തീർത്ത സ്വർഗ്ഗമണ്ഡപത്തിലെ ഉർവ്വശിമേനകമാരേ. ഇന്നെന്റെ പുൽമേഞ്ഞ മൺകുടിൽ പോലും നിങ്ങൾ ഇന്ദ്രസഭാതലമാക്കി. |
881 |
1 |
0.913 |
59.00 — Jai (jaideepjr) |
59.00 |
59.00 |
January 26, 2011 |
256. |
#1720194 |
ഋതുഭേദകല്പന ചാരുത നൽകിയ പ്രിയപാരിതോഷികം പോലെ. ഒരു രോമഹർഷത്തിൻ ധന്യത പുൽകിയ പരിരംഭണക്കുളുർ പോലെ. പ്രഥമാനുരാഗത്തിൻ പൊൻമണിച്ചില്ലയിൽ കവിതേ പൂവായ് നീ വിരിഞ്ഞു. |
427 |
6 |
0.913 |
60.68 — Jai (jaideepjr) |
35.23 |
35.23 |
May 2, 2011 |
257. |
#1720181 |
നിന്റെ കണ്ണിൽ വിരുന്നുവന്നു നീലസാഗരവീചികൾ. പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗമരീചികൾ. അന്തിമേഘം വിണ്ണിലുയർത്തി നിന്റെ കവിളിൻ കുങ്കുമം. രാഗമധുരം നെഞ്ചിലരുളി രമ്യമാനസസംഗമം. വാനഗംഗ താഴെവന്നു പ്രാണസഖിയെൻ ജീവനിൽ. താമരക്കുട നീർത്തി നിന്നു തരള ഹൃദയസരോവരം. ചിന്തുപാടി മന്ദപവനൻ കൈയിലേന്തി ചാമരം. പുളകമുകുളം വിടർന്നു മിന്നി പ്രേയസീ നിൻ മേനിയിൽ. |
936 |
2 |
0.913 |
58.17 — Jai (jaideepjr) |
39.87 |
39.87 |
March 27, 2011 |
258. |
#1720167 |
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ. ആമ്പൽക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ. താളത്തിൽ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ. ഓ, എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ. |
432 |
2 |
0.912 |
58.93 — Jai (jaideepjr) |
58.55 |
58.55 |
May 2, 2011 |
259. |
#1720122 |
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു മൗനാനുരാഗത്തിൻ ലോലഭാവം. കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാൻ തുടങ്ങുന്നു പുലർമഞ്ഞുകാലത്തെ സ്നേഹതീരം. |
374 |
13 |
0.910 |
78.45 — Jai (jaideepjr) |
61.68 |
61.68 |
January 14, 2011 |
260. |
#1720139 |
അടിതെറ്റി പൊത്തത്തോ വീഴല്ലേ കുഴിയാനേ, നിന്നിഷ്ടം തന്നിഷ്ടം തകതിന്താരോ. പിട കാണേ പിടയ്ക്കും മൂഞ്ചാവൽ കോഴിത്താൻ, പിന്നാലെ കുറുക്കൻ തെയ്യന്താരോ. ആനത്തടിയനും ആനയ്ക്കൊടയനും ആനത്തൊടിയില് നെലയില്ലാ. അമ്പാടി ചെറുതവളകുഞ്ഞിനതരയറ്റം വരെ അയ്യയാ. തലയിവിടിരിക്കുമ്പം വാലിരുന്നനങ്ങല്ലെടാ, ഡേയ്. വടി കൊടുത്തടി കിട്ടാനൊരുമ്പിട്ടു നടക്കല്ലെടാ, എഡേയ്. ഒരു കൈ പൊരുതാം കരവീരറിയാം, ചുണയോടിതിലെ എതിരെയിഴയാം. തടിയാ മടയാ വാടാ കുഴിമടിയാ. |
1127 |
1 |
0.907 |
15.96 — Vivek (vivek46) |
15.96 |
15.96 |
December 11, 2024 |
261. |
#1720289 |
നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ പാടുന്നു പ്രകൃതീദേവി. നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ എഴുതുന്നു വിശ്വൈകശില്പി. |
340 |
3 |
0.904 |
85.99 — Jai (jaideepjr) |
37.67 |
37.67 |
January 9, 2013 |
262. |
#1720224 |
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം. ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം. തരളമധുര മുരളിയുണരും പ്രണയഭരിത കവിതയുണരും മനസ്സു നിറയുമതുലഹരിത മദമഹോത്സവം. വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതെട്. ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്. മതിമുഖി മമസഖി മയിൽനടയിവളുടെ നടനം. |
821 |
2 |
0.897 |
57.92 — Jai (jaideepjr) |
56.06 |
56.06 |
April 13, 2011 |
263. |
#1720329 |
പൂരങ്ങളുടെ പൂരമായ പൂരത്തിന്റെ പെരുമ, കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പുപോലെ അണിഞ്ഞുനിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ പൊന്നോമന പുത്രന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ ഈ ക്ലബ്ബിന്റെ സാരഥ്യം ഏറ്റെടുക്കാൻ എന്നോട് ആവശ്യപ്പെട്ട എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, നിങ്ങൾക്ക് എന്റെ നമസ്കാരം. |
790 |
1 |
0.897 |
15.77 — Vivek (vivek46) |
15.77 |
15.77 |
December 10, 2024 |
264. |
#1720031 |
വർണ്ണങ്ങളായ് പുഷ്പോൽസവങ്ങളായ് നീ എന്റെ വാടിയിൽ. സംഗീതമായ് സ്വപ്നാടനങ്ങളിൽ നീ എന്റെ ജീവനിൽ. അലയുന്നതേതു മുകിലായ് ഞാൻ, അണയുന്നതേതു തിരിയായ് ഞാൻ, ഏകാന്തരാവിൽ. കനലെരിയും കഥതുടരാൻ എങ്ങുപോയി നീ. |
512 |
2 |
0.897 |
53.02 — Jai (jaideepjr) |
37.84 |
37.84 |
January 3, 2011 |
265. |
#1720166 |
ശ്രുതിയിൽ ചേരും ഇവളുടെ മൂകസല്ലാപം തെന്നലിൻ തഴുകലെന്നോർത്തു പോയി ഞാൻ. മനസ്സിന്റെ കോണിൽ തുളുമ്പിയല്ലോ ഈ തത്തമ്മ ചുണ്ടിൽ തത്തിയൊരൊരീറൻ തേൻതുള്ളി. ഈ വിരൽത്തുമ്പിലെ താളംപോലും എന്റെ നെഞ്ചിൻ ഉൾത്തുടിയായല്ലോ. |
552 |
7 |
0.895 |
68.97 — Jai (jaideepjr) |
54.89 |
54.89 |
January 9, 2011 |
266. |
#1720358 |
അപരാഹ്നത്തിന്റെ അനന്തപഥങ്ങളിൽ ആകാശനീലിമയിൽ അവൻ നടന്നകന്നു. ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു. സീതയുടെ മാറുപിളർന്ന് രക്തം കുടിച്ചു ദുര്യോധനൻ. ഗുരുവായൂരപ്പനു ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽവിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോടു ചോദിച്ചു. ഇനിയും നീ ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്? |
819 |
1 |
0.895 |
15.74 — Vivek (vivek46) |
15.74 |
15.74 |
December 19, 2024 |
267. |
#1720097 |
പൊന്നാര്യൻ കതിരിടും സ്വർണ്ണമണിനിറമോ, കണ്ണിനു കണിയാകും നിറപറയോ. പെണ്ണാളു കൊയ്തുവരും കറ്റനിറപൊലിയാൽ നെല്ലറ നിറയേണം മനസ്സുപോലെ. ഉത്സവ തുടിതാള കൊടിയേറ്റം, മത്സര കളിവള്ള തിരയോട്ടം, പെണ്ണിനു മനമാകെ തളിരാട്ടം. പാടാം കുട്ടനാടിന്നീണം. |
617 |
1 |
0.893 |
57.67 — Jai (jaideepjr) |
57.67 |
57.67 |
May 2, 2011 |
268. |
#1720292 |
സ്വരകന്യകമാർ വീണ മീട്ടുകയായ്. കുളിരോളങ്ങൾ പകർന്നാടുകയായ്. തങ്കരഥമേറി വന്നു പൂന്തിങ്കൾ പെണ്മണിയാൾ. സുകൃതവനിയിലാരോ പാടും ആശംസാമംഗളമായ്. |
369 |
4 |
0.893 |
62.53 — Jai (jaideepjr) |
28.79 |
28.79 |
January 7, 2013 |
269. |
#1720000 |
മലയാളം ടൈപ്പ്റേസറിലേക്ക് സ്വാഗതം... |
95 |
1 |
0.890 |
57.51 — Jai (jaideepjr) |
57.51 |
57.51 |
January 1, 2011 |
270. |
#1720060 |
കിളിവന്നു കൊഞ്ചിയ ജാലകവാതിൽ കളിയായ് ചാരിയതാരേ. മുടിയിഴ കോതിയ കാറ്റിൻ മൊഴിയിൽ മധുവായ് മാറിയതാരേ. അവളുടെ മിഴിയിൽ കരിമഷിയാലേ കനവുകളെഴുതിയതാരേ, നിനവുകളെഴുതിയതാരേ. അവളേ തരളിതയാക്കിയതാരേ. |
499 |
1 |
0.889 |
57.42 — Jai (jaideepjr) |
57.42 |
57.42 |
June 18, 2011 |
271. |
#1720186 |
മിഴിയറിയാതെ വന്നു നീ മിഴിയൂഞ്ഞാലിൽ. കനവറിയാതെ ഏതോ കിനാവു പോലെ. മനമറിയാതെ പാറിയെൻ മനസരസോരം. പ്രണയനിലാക്കിളി നീ ഷഹാന പാടി. ഇതുവരെ വന്നുണർന്നിടാത്തൊരു പുതുരാഗം. എവിടെ മറന്നു ഞാനീ പ്രിയാനുരാഗം. |
513 |
5 |
0.888 |
66.34 — Jai (jaideepjr) |
45.42 |
45.42 |
March 27, 2011 |
272. |
#1720151 |
ഗോപികാവസന്തം തേടി വനമാലീ. നവ നവ ഗോപികാവസന്തം തേടി വനമാലീ. എൻ മനമുരുകും വിരഹതാപമറിയാതെന്തേ. നീലമേഘം നെഞ്ചിലേറ്റിയ പൊൻതാരകമാണെൻ രാധ. അഴകിൽ നിറയും അഴകാം നിൻ വ്രതഭംഗികൾ അറിയാൻ മാത്രം. നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ. അലിയുംതോറും അലിയും എൻ പരിഭവമെന്നറിയാതെന്തേ. |
729 |
1 |
0.887 |
57.28 — Jai (jaideepjr) |
57.28 |
57.28 |
May 22, 2011 |
273. |
#1720248 |
എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന നന്മതൻ പീലിയാണച്ഛൻ. കടലാസുതോണിയെ പോലെന്റെ ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ. ഉടലാർന്ന കാരുണ്യമാണച്ഛൻ. കൈവന്ന ഭാഗ്യമാണച്ഛൻ. |
432 |
3 |
0.884 |
26.59 — ʇsɐɟ ɹǝdns (shafeek) |
22.28 |
22.28 |
March 2, 2016 |
274. |
#1720176 |
വെള്ളിച്ചില്ലും വിതറി തുള്ളിത്തുള്ളി ഒഴുകും, പൊരിനുര ചിതറും കാട്ടരുവി, പറയാമോ നീ, എങ്ങാണു സംഗമം. കിലുങ്ങുന്ന ചിരിയിൽ മുഴുവർണ്ണപ്പീലികൾ. ചിറകുള്ള മിഴികൾ നനയുന്ന പൂവുകൾ. മനസ്സിന്റെയോരം ഒരു മലയടിവാരം. അവിടൊരു പുതിയ പുലരിയോ. അറിയാതെ, മനസ്സറിയാതെ. അനുവാദമറിയാൻ, അഴകൊന്നു നുള്ളുവാൻ. അറിയാതെ പിടയും വിരലിന്റെ തുമ്പുകൾ. അതിലോല ലോലം, അതുമതി മൃദുഭാരം. അതിനൊരു പുതിയ ലഹരിയോ. അറിയാമോ, നിനക്കറിയാമോ. |
1040 |
1 |
0.883 |
57.05 — Jai (jaideepjr) |
57.05 |
57.05 |
June 8, 2011 |
275. |
#1720112 |
ഹൃദയസരസ്സിലെ പ്രണയപുഷ്പമേ ഇനിയും നിൻ കഥ പറയൂ. അർദ്ധനിമീലിത മിഴികളിലൂറും അശ്രുബിന്ദുവെൻ സ്വപ്നബിന്ദുവോ. എഴുതാൻ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ. എന്നനുരാഗ തപോവനസീമയിൽ ഇന്നലെ വന്ന തപസ്വിനി നീ. എത്ര സന്ധ്യകൾ ചാലിച്ചു ചാർത്തി ഇത്രയും അരുണിമ നിൻ കവിളിൽ. എത്ര സമുദ്രഹൃദന്തം ചാർത്തി ഇത്രയും നീലിമ നിന്റെ കണ്ണിൽ. |
846 |
4 |
0.882 |
59.49 — Jai (jaideepjr) |
46.11 |
46.11 |
January 9, 2011 |
276. |
#1720038 |
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ. കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ. തൃപ്രസാദവും മൗനചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ. രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായ് ഓടിവന്നതാണു ഞാൻ. |
701 |
1 |
0.882 |
56.95 — Jai (jaideepjr) |
56.95 |
56.95 |
April 30, 2011 |
277. |
#1720137 |
പടകാളി ചണ്ടി ചങ്കരി പോർക്കലി മാർഗിനി ഭഗവതി അടിയനിൽ അലിവോടിന്നിത്തിരി കനിയണമേ. ഹെഹേ, പറമേളം ചെണ്ട ചേങ്കില ധിംതുടി മദ്ദളം അരമണി കിണി കിണി പലതാളം തക്കിട കിടതകതാ. ചുവടുകളിനി ഒരു ഞൊടിയിട പിഴയരുതെ ഹൊയ്, അമ്മാ ഹൊയ് ഹൊയ്. അടവുകളുടെ ചുടു പകിടകളുരുളണമൊരു വരമിനിയതിനരുളണമേ. ഒതുങ്ങി പതുങ്ങി ചൊതുങ്ങി ചുളുങ്ങി ച്ഛേ ച്ഛേ, വണങ്ങി കുണുങ്ങി മണുങ്ങൻ. തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി അയ്യേ, ഈ മരമടയനു ഞാനെതിരല്ലെടാ പോ. |
1083 |
2 |
0.862 |
55.69 — Jai (jaideepjr) |
50.88 |
50.88 |
January 4, 2011 |
278. |
#1720110 |
ഏതോ താളം മനസ്സിനണിയറയിൽ ഏതോ മേളം ഹൃദയധമനികളിൽ. അവിയിലുണരുമൊരു പുതിയ പുളകമദലഹരി ഒഴുകിവരുമരിയസുഖനിമിഷമേ, പോരൂ. ആരോടും മിണ്ടാതീ ആരോമൽതീരത്തിൽ അനുഭൂതികളിൽ. |
417 |
1 |
0.852 |
19.85 — JAHAN V A (jaan_jahan3006) |
19.85 |
19.85 |
October 11, 2024 |
279. |
#1720150 |
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി. ശുഭസായാഹ്നം പോലെ തെളിദീപം കളിനിഴലിൻ കൈക്കുമ്പിൾ നിറയുമ്പോൾ എൻ. ഏതേതോ കഥയിൽ സരയുവിലൊരു ചുടുമിഴിനീർക്കണമായ് ഞാൻ. കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ, ഇന്നിതാ. എതേതോ കഥയിൽ യമുനയിലൊരു വനമലാരായ് ഒഴുകിയ ഞാൻ. യദുകുല മധുരിമ തഴുകിയ മുരളിയിൽ ഒരുയുഗസംക്രമഗീതയുണർത്തുമ്പോൾ, ഇന്നിതാ. |
870 |
1 |
0.842 |
19.62 — JAHAN V A (jaan_jahan3006) |
19.62 |
19.62 |
October 11, 2024 |
280. |
#1720300 |
ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ താഴമ്പൂവോ താമരത്താരോ തേനോ തേൻനിലാവോ. മാമഴമുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ. തൊട്ടുരുമ്മി നിന്നാട്ടേ തൊട്ടാവാടി പെൺമാനേ. മാനസക്കൊട്ടാരക്കെട്ടിനകത്തുള്ള റോജാരാജറാണി. |
569 |
1 |
0.838 |
25.35 — Christo Alex (christoalex) |
25.35 |
25.35 |
October 28, 2024 |
281. |
#1720127 |
പാതിരാമഴയേതോ ഹംസഗീതം പാടി. വീണ പൂവിതളെങ്ങോ പിൻനിലാവിലലിഞ്ഞു. നീലവാർമുകിലോരം ചന്ദ്രഹൃദയം തേങ്ങി. കൂരിരുൾ ചിമിഴിൽ ഞാനും മൗനവും മാത്രം. മിന്നിയുലയും വ്യാമോഹജ്വാലയാളുകയായ്. എന്റെ ലോകം നീ മറന്നു. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ. ശൂന്യവേദികയിൽ കണ്ടു നിൻ നിഴൽചന്തം. കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം. ഏകയായ് നീ പോയതെവിടെ. ഓർമ്മ പോലും മാഞ്ഞുപോകുവതെന്തേ. |
943 |
1 |
0.834 |
53.86 — Jai (jaideepjr) |
53.86 |
53.86 |
January 19, 2011 |
282. |
#1720146 |
ഒരു കാറ്റിൽ നീന്തി വന്നെന്നിൽ പെയ്തു നിൽക്കു നീയെന്നും, മഴമയിൽപ്പീലി നീർത്തും പ്രിയസ്വപ്നമേ. പല വഴിമരങ്ങളായ് നിനവുകൾ നിൽക്കെ കൊലുസണിയുന്ന നിലാവേ. നിൻ പദതാളം വഴിയുന്ന വനവീഥി ഞാൻ. |
483 |
7 |
0.828 |
69.22 — Jai (jaideepjr) |
54.40 |
54.40 |
January 8, 2011 |
283. |
#1720009 |
ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി. ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ, മധുരമായ് പാടി വിളിക്കുന്നു. ആരോ മധുരമായ് പാടി വിളിക്കുന്നു. |
471 |
8 |
0.826 |
78.96 — Jai (jaideepjr) |
61.65 |
61.65 |
January 2, 2011 |
284. |
#1720313 |
വഞ്ചനയും ചതിയും ഞാൻ വച്ചുപൊറുപ്പിക്കില്ല. ഇവിടെ ഒരു നിയമമേ ഉള്ളൂ. അതു നീയായിരുന്നാലും ശരി, ഞാനായിരുന്നാലും. നീ തന്നെ പറഞ്ഞ വാചകമാണിത്. പറഞ്ഞത് അബദ്ധമായിപ്പോയി എന്ന് ഇപ്പോ തോന്നുന്നുണ്ട്, അല്ലേ? |
523 |
1 |
0.812 |
18.93 — JAHAN V A (jaan_jahan3006) |
18.93 |
18.93 |
October 9, 2024 |
285. |
#1720126 |
പ്രവാഹമേ, ഗംഗാപ്രവാഹമേ. സ്വരരാഗഗംഗാപ്രവാഹമേ, സ്വർഗ്ഗീയ സായുജ്യസാരമേ. നിൻ സ്നേഹഭിക്ഷക്കായ് നീറി നിൽക്കും തുളസീദളമാണു ഞാൻ. കൃഷ്ണതുളസീദളമാണു ഞാൻ. |
390 |
2 |
0.806 |
56.35 — Jai (jaideepjr) |
37.53 |
37.53 |
June 11, 2011 |
286. |
#1720161 |
ആ ചിരി കേട്ടാൽ മുളംതണ്ടുണരും പോലെ. ആ മൊഴി കേട്ടാൽ ഇളംതേൻ കിനിയും പോലെ. നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും. നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും. നിൻ നിറമുള്ള കിനാവഴകിൽ ആതിരരാവു മയങ്ങുമ്പോൾ, നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം. |
607 |
1 |
0.804 |
51.96 — Jai (jaideepjr) |
51.96 |
51.96 |
April 4, 2011 |
287. |
#1720144 |
മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ. മഞ്ഞിൽ വിരിഞ്ഞ പൂവേ, പറയൂ നീ ഇളം പൂവേ. ഏതോ വസന്തവനിയിൽ കിനാവായ് വിരിഞ്ഞു നീ. പനിനീരിലെന്റെ ഹൃദയം നിലാവായ് അലിഞ്ഞുപോയി. അതുപോലുമിനി നിന്നിൽ വിഷാദം പകർന്നുവോ. താനേ തളർന്നു വീഴും വസന്തോത്സവങ്ങളിൽ എങ്ങോ കൊഴിഞ്ഞ കനവായ് സ്വയം ഞാനൊതുങ്ങിടാം. അഴകേ, അഴകേറുമീ വനാന്തരം മിഴിനീരു മായ്ക്കുമോ. |
866 |
2 |
0.804 |
25.24 — Christo Alex (christoalex) |
22.40 |
22.40 |
January 14, 2016 |
288. |
#1720048 |
പാതിരാപുള്ളുണർന്നു പരൽമുല്ലക്കാടുണർന്നു പാഴ്മുളംകൂട്ടിലെ കാറ്റുണർന്നു. താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ നീ മാത്രം ഉറക്കമെന്തേ, പിണക്കമെന്തേ. |
390 |
7 |
0.800 |
70.31 — Jai (jaideepjr) |
47.35 |
47.35 |
January 2, 2011 |
289. |
#1720324 |
ഒരു കോഴിയുടെ നിറം കറുപ്പാണെന്നു കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്നു തെറ്റിദ്ധരിക്കരുത്. എന്റെ മൂക്കിലൂടെ എത്രകാലം ശ്വാസം പോകുന്നോ, അത്രകാലം ഞാൻ ജീവിക്കും. |
446 |
2 |
0.797 |
20.19 — ʇsɐɟ ɹǝdns (shafeek) |
12.66 |
12.66 |
January 5, 2016 |
290. |
#1720225 |
വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീലമേഘമെന്റെ ദൂതുപോയ ഹംസമായി. മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായി. മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും മരതകമഴ മൊഴി തിരയുകയായ്. ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക തിരതുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്. വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറം. |
857 |
2 |
0.797 |
54.98 — Jai (jaideepjr) |
36.15 |
36.15 |
June 11, 2011 |
291. |
#1720274 |
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ. കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളുർത്താരാരോ മധുരമായ് പാടും മണിശംഖുകളായ്. |
292 |
2 |
0.783 |
74.45 — Jai (jaideepjr) |
42.47 |
42.47 |
January 13, 2013 |
292. |
#1720010 |
അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ. കരളേ നീയെന്റെ കിനാവിൽ മുത്തുപൊഴിക്കരുതേ. പരിഭവങ്ങളിൽ മൂടിനിൽക്കുമീ വിരഹവേളതൻ നൊമ്പരം. ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം. ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ. |
643 |
5 |
0.750 |
54.65 — Jai (jaideepjr) |
46.08 |
46.08 |
January 2, 2011 |
293. |
#1720238 |
പൂ വേണം പൂപ്പട വേണം പൂവിളി വേണം. പൂണാരം ചാർത്തിയ കന്നിപ്പൂമകൾ വേണം. കുന്നത്തെ കാവിൽ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ. ഓലോലം മഞ്ചൽ മൂളി പോരുന്നുണ്ടേ. |
403 |
1 |
0.744 |
18.85 — ʇsɐɟ ɹǝdns (shafeek) |
18.85 |
18.85 |
January 12, 2016 |
294. |
#1720305 |
നന്നായി വരും. ഇനി നീ, നിന്റെ അരയൻ. അച്ഛനെ ആരൊക്കെ കൈവിട്ടാലും വിടാത്ത ഒരാളുണ്ട്. കരയണ കണ്ടാ സമാധാനിപ്പിക്കും. ചിരിക്കണ കണ്ടാ കൂടെ ചിരിക്കും. കണ്ടാ, വിളിക്കണ കണ്ടാ. സമാധാനിപ്പിക്കാനാണ്. കരയെണ്ടെന്നു പറഞ്ഞു സമാധാനിപ്പിക്കാൻ. |
598 |
1 |
0.731 |
18.50 — ʇsɐɟ ɹǝdns (shafeek) |
18.50 |
18.50 |
January 10, 2016 |
295. |
#1720369 |
മനുഷ്യനാവെടാ ആദ്യം. എന്നിട്ടുണ്ടാക്ക് നിലയും വിലയും. അതും സൂത്രത്തിലുണ്ടാക്കുകയല്ല വേണ്ടത്. സ്വയം ഉണ്ടാവട്ടെ. അതാ കഴിവ്. |
328 |
2 |
0.689 |
26.30 — Britto (britto07) |
19.23 |
19.23 |
January 6, 2016 |
296. |
#1720142 |
മാനസമൈനേ വരൂ. മധുരം നുള്ളിത്തരൂ. നിൻ അരുമപ്പൂവാടിയിൽ നീ തേടുവതാരെ, ആരേ. നിലാവിന്റെ നാട്ടിലെ നിശാഗന്ധി പൂത്തല്ലോ. കളിക്കൂട്ടുകാരനെ മറന്നുപോയോ. കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല. |
537 |
1 |
0.665 |
15.51 — JAHAN V A (jaan_jahan3006) |
15.51 |
15.51 |
October 8, 2024 |
297. |
#1720291 |
ആദ്യത്തെ കണ്മണി ആണായിരിക്കണം, ആരുമേ കണ്ടാൽ കൊതിക്കണം. അവൻ അച്ഛനെ പോലെയിരിക്കണം. ആദ്യത്തെ കണ്മണി പെണ്ണായിരിക്കണം, അമ്മയെ പോലെ ചിരിക്കണം. മുഖം അമ്പിളി പോലെയിരിക്കണം. |
443 |
1 |
0.626 |
15.86 — ʇsɐɟ ɹǝdns (shafeek) |
15.86 |
15.86 |
January 7, 2016 |
298. |
#1720109 |
ആരോ പാടും ലളിതമധുരമയഗാനം പോലും കരളിലമൃതമഴ ചൊരുയുമളവിലിളമിഴികളിളകിയതിൽ മൃദുലതരളപദചലനനടനമുതിരൂ, ദേവീ. പൂങ്കാറ്റിൽ ചാഞ്ചാടും തൂമഞ്ഞിൻ വെൺതൂവൽ കൊടിപോലഴകേ. |
420 |
1 |
0.620 |
14.46 — JAHAN V A (jaan_jahan3006) |
14.46 |
14.46 |
October 8, 2024 |
299. |
#1720174 |
മനസ്സുകൊണ്ടടുത്തു വന്നിരിക്കും, നിന്റെ കനവുകണ്ടിരുന്നു ഞാനുറങ്ങും. മിഴിത്തൂവൽ പുതപ്പെന്നെ പുതയ്ക്കും, എല്ലാം മറന്നുഞാനതിലെന്നും ലയിക്കും. നമുക്കൊന്നിച്ചാകാശത്തോണിയേറാം, നിറമുള്ള നക്ഷത്രത്താലി ചാർത്താം. നിൻലോലക്കണ്ണിലാ ഉന്മാദമുണർത്തുന്നു. കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ. |
777 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
300. |
#1720175 |
കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ. നീലത്തിരമാലകൾ മേലെ നീന്തുന്നൊരു നീർക്കിളി പോലെ. കാണാമത്തോണി പതുക്കെ ആലോലം പോകുന്നലകെ. മാരാ നിൻ പുഞ്ചിരി നൽകിയ രോമാഞ്ചം മായും മുൻപെ, നേരത്തേ സന്ധ്യമയങ്ങും നേരത്തേ പോരുകയില്ലേ. ആടും ജലറാണികളെന്നും ചൂടും തരിമുത്തും വാരി. ക്ഷീണിച്ചെൻ നാഥനണഞ്ഞാൽ ഞാനെന്താണേകുവതപ്പോൾ. ചേമന്തിപ്പൂമണമേറ്റും മൂവന്തി മയങ്ങും നേരം, സ്നേഹത്തിൻ മുന്തിരിനീരും ദേഹത്തിൻ ചൂടും നൽകും. |
1203 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
301. |
#1720241 |
എന്തിനു വേറൊരു സൂര്യോദയം നീയെൻ പൊന്നുഷഃ സന്ധ്യയല്ലേ. എന്തിനു വേറൊരു മധുവസന്തം ഇന്നു നീയെന്നരികിലില്ലേ. മലർവനിയിൽ വെറുതെ എന്തിനു വേറൊരു മധുവസന്തം. |
399 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
302. |
#1720243 |
ശ്യാമഗോപികേ ഈ മിഴിപ്പൂക്കളിന്നെന്തേ ഈറനായ്. താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം. പൂകൊണ്ടു മൂടുന്നു വൃന്ദാവനം, സിന്ദൂരമണിയുന്നു രാഗാംബരം. പാടൂ സ്വരയമുനേ. |
424 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
303. |
#1720246 |
പൂവിന്റെ പൊൻതാളിൽ ഞാൻ തീർത്ത ഗീതങ്ങൾ പ്രിയമോടെ വന്നെതിർപാടുമെൻ കുയിലാണു നീ. മാറത്തു ഞാൻ ചാർത്തും പൂണൂലു പോലെന്നെ പുണരുന്നു നിൻ തളിർമെയ്യിലെ കുളിർമുല്ലകൾ. മന്ത്രമായ് മയങ്ങീയെൻ നെഞ്ചിലെ നിലാശംഖിൽ. കുങ്കുമം കുതിർന്നു നിൻ ചുണ്ടിലെ ഇളംകൂമ്പിൽ. വിളിക്കാതെ വന്ന കൂട്ടാകാരാ. |
730 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
304. |
#1720250 |
അങ്ങകലെ എരിതീക്കടലിൻ അക്കരെയക്കരെ ദൈവമിരിപ്പൂ കാണാക്കണ്ണുമായ്. ഇങ്ങിവിടെ കദനക്കടലിൻ ഇക്കരെയിക്കരെ നമ്മളിരിപ്പൂ കണ്ണീർക്കനവുമായ്. പൊൻപുലരിയുണർന്നു ദൂരെ. മൂവന്തി ചുവന്നു ദൂരെ. ഒരു സാന്ത്വനമന്ത്രം പോലെ. ഒരു സംഗമരാഗം പോലെ. ഇനിയെന്നാ സ്വപ്നം പൂക്കുമോ. ഇനിയെന്നാ സ്വർഗ്ഗം കാണുമോ. |
751 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
305. |
#1720259 |
നാടോടിപ്പൂന്തിങ്കൾ മുടിയിൽ ചൂടി, നവരാത്രിപ്പുള്ളോർക്കുടമുള്ളിൽ മീട്ടി. കണിക്കൊന്നപ്പൂ മണിക്കമ്മലണിഞ്ഞും പുളിയിലക്കര കസവുമുണ്ടുടുത്തും പുഴയിന്നൊരു നാടൻപെണ്ണായോ. കണ്ണാടിച്ചില്ലല തോൽക്കും ഇളനീരിൻ തീരാമധുരം എള്ളോളം നുള്ളിയെടുത്തോട്ടേ, ഞാൻ മാറോളം മുങ്ങിനിവർന്നോട്ടേ. |
735 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
306. |
#1720171 |
പൂവനഹങ്കാരം ഇവിടിനി ഞാൻ കൊക്കരകോ കൂവുകയില്ലെങ്കിൽ എതുവഴിയേ പുലരിവരും. ഉശിരേറിയാൽ പുലിപുല്ലെടാ ഉശിരില്ലെന്നതു നേരെടാ. എലി തുമ്മിയാൽ മലവീഴുമോ എരിതീയിൽ ചിരി വേവുമോ. കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവർ. |
665 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
307. |
#1720160 |
പുലർമഞ്ഞുമഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ്. അഴകിന്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാരോ. എന്റെ തേൻകിനാക്കടവിലടുക്കുവതാരാണാരാണ്. പേരില്ലാരാജ്യത്തെ രാജകുമാരീ. അതിരില്ലാ രാജ്യത്തെ രാജകുമാരാ. ആരോരും കാണാതെന്നരികെ വരാമോ. അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ. മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ. വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും. |
998 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
308. |
#1720154 |
കൂട്ടുതേടും തൂവാനതീരം മീട്ടിടുന്നഴകാം സ്വനം. ശരത്ക്കാലവാനം ചാർത്തീ വന്നു നേർത്തമഞ്ഞിൻ വെൺചാരം. കനവൂറും മണ്ണിൽ ഒരു തിരിനാളം കൈത്തിരിനാളം, ഞാനും നീയും ചേരുന്നേരം നിറപൂത്തരിനാളായ്. എന്നാളും നാമൊന്നായ് പടവുകളേറുമ്പോൾ, ദൂരെ തെളിവാനം നേരുന്നൂ നന്മകളൊളിയാലേ. |
693 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
309. |
#1720140 |
ഭൂമി തൊരന്ന് നീ അപ്പുറം പോയീടിൽ വൈഡൂര്യക്കൊട്ടാരം കപ്പം കെട്ടാം. വൈഡൂര്യക്കൊട്ടാരം സ്വപ്നത്തിൽ കെട്ടാനും വഴിയില്ലാത്തോനെന്തും വീമ്പിളക്കാം. കാണാൻ പോകണ പൂരം ചൊല്ലണത്താരാണമ്പടാ പുഞ്ചാളീ. നീയോ നിന്റെ പകർപ്പവകാശക്കാരോ ചൊല്ലെടാ കൂത്താടീ. ചൊട്ടച്ചാണിൻ ദൂരം ചാടും കൊക്കോ കോഴിച്ചാത്തനു മാനം മുട്ടാൻ മോഹം. കണസാ കൊണസാ പറയാതടിവെയ് കൂവേ. കണിശം കെണിയും തകിടം മറിയും കൂഹേ. |
982 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
310. |
#1720138 |
കുന്നുമ്മേലഞ്ചാറെട്ടില്ലത്തെലിപ്പിലി കടലുകളൊഴുതു കുന്നിത്തൈ വച്ചാരെടോ. ആ കുന്നിത്തൈ മേലേ അന്നന്തിക്കിടയിലടയ്ക്കകൾ കായ്ച്ചൂ ചെണ്ടപ്പം മാങ്ങാപ്പഴം. തൊലിയോടുതൊലു തൊലിയഴിയിലൊരുക്കുഴവി ഹൊയ്, അമ്മാ ഹൊയ് ഹൊയ്. കുഴവിയിലെഴുപതു കിഴവികളഴകൊടു ചറപറ ചറപറ ഇടിയിടിയോ. ഇടിച്ചും പിടിച്ചും വലിച്ചും തൊഴിച്ചും വാ വാ, കറിക്കു നുറുക്കും ചെറുക്കാ. മെതിച്ചും ചതച്ചും മൊരിച്ചും തൊലിച്ചും വാ വാ, കുരുമുളകരിപൊടി ഒരുപിടി വിതറിവിടും. |
1116 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
311. |
#1720090 |
മുത്തും പവിഴവും മൊഴികളിൽ പൊഴിയുമോ. ശിൽപ്പം മിഴികളിൽ ഉയിരുമായ് ഉണരുമോ. ശിലയഴകിൽ പ്രണയിനിതൻ മുഖം തീർത്ത രാജശിൽപ്പി. പ്രതിമയും പുളകമണിയും പ്രതിശ്രുതൻ തഴുകിയാൽ. പുഴയിലും കളഭമലിയും പുലരികൾ മുഴുകിയാൽ. പ്രേമം പുതുമഴ പോലെ, ഞാനോ തളിരില പോലെ. മൃദുലമീ വിലയം. എഴിനിലാപുടവ വിരിയും പുളിനമോ ശയനമായ്. ചിരിയിതൾ ചിറകുകുടയും ഹൃദയമോ ശലഭമായ്. പ്രേമം പുലരൊളിപോലെ, മാറിൽ വനലതപോലെ. മധുരമീ ലയനം. |
1000 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
312. |
#1720046 |
പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി. മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറമൈന മയങ്ങി. സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ. കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ. വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം. |
604 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
313. |
#1720036 |
വർഷാമയൂരമെങ്ങോ പീലി നിവർത്തിടുമ്പോൾ ഹർഷാശ്രുപൂക്കളിൽ നിന്നുതിർന്നതെന്തേ. മൃദുരവമുതിരും മധുകരമണയെ ഇതളുകലുലഞ്ഞു വീർപ്പുതിർന്നതെന്തേ. ഉന്മത്ത കോകിലത്തിൻ ആലാപശ്രുതി കേൾക്കേ പെൺകുയിൽ ചിറകടിച്ചുണർന്നതെന്തേ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ. |
660 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
314. |
#1720286 |
പാതിരാ പാൽക്കടവിൽ അമ്പിളിപ്പൂന്തോണി തുഴയാതെ തുഴയുകയായ് സ്നേഹാർദ്രനക്ഷത്രം. കാറ്റിന്റെ മർമ്മരമിളകി വാസന്തമായ്. വീണക്കുടങ്ങളിലൊഴുകി രാഗാമൃതം. |
391 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
315. |
#1720280 |
ആകാശമാകെ കണിമലർ കതിരുമായ് പുലരി പോൽ വരൂ. പുതുമണ്ണിനു പൂവിടാൻ കൊതിയായ് നീ വരൂ. വയലിനു പുതുമഴയായ് വാ കതിരാടകളായ്. വയണകൾ കദളികൾ ചാർത്തും കുളിരായ് വരൂ. ഇളവേൽക്കുവാൻ ഒരു പൂങ്കുടിൽ നറുമുന്തിരി തളിർപ്പന്തലും. ഒരു വെൺപട്ടു നൂലിഴയിൽ മുത്തായ് വരൂ. പുലരിയിൽ ഇളവെയിലാടും പുഴ പാടുകയായ്. പ്രിയമൊടു തുയിൽമൊഴി തൂകും കാവേരി നീ. മലർവാക തൻ നിറതാലവും അതിലായിരം കുളുർജ്വാലയും വരവേൽക്കയാണിതിലെ, ആരോമലേ. |
1030 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
316. |
#1720314 |
ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനൽ പോലും ഇത്രയും തരംതാഴ്ന്ന പ്രവൃത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിലൊരുത്തനെ ആവശ്യത്തിനുപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതും ഒരു മൂന്നാംകിട പ്രതികാരത്തിനു വേണ്ടി. നീ ആണാണെങ്കിൽ നേരിട്ടു വാ. ഇതുപോലെയുള്ള പാവങ്ങളെയൊന്നും വെറുതെ കുടുക്കരുത്. ശേഖരൻകുട്ടി, നീ ഒന്നുറപ്പിച്ചോ. നീ ഈ നസ്രാണിയെ കണ്ട ദിവസം മുതൽ നിന്റെ അന്ത്യം ആരംഭിച്ചു കഴിഞ്ഞു. |
1016 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
317. |
#1720335 |
സാർ, ജീവിക്കാൻ ഇപ്പോ ഒരു മോഹം തോന്നുന്നു. അതുകൊണ്ട് ചോദിക്കയാ. എന്നെ, കൊല്ലാതിരിക്കാൻ പറ്റോ? ഇല്ല, അല്ലേ? സാരമില്ല. |
303 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
318. |
#1720141 |
മൊറ പറയാൻ ചൊറ പറയാൻ തടിയനുമുണ്ടേ പൊങ്ങച്ചം. അടിപറയാൻ അവകയിടാൻ മടയനു ചെറ്റത്തരമൊരു ജഗപൊക. മനസ്സിലു വെയ് മടിയിലു വെയ്. യമതടിയാ മലമടിയാ. തടിയാ മടയാ. ഇടിയാ പൊടിയാ. മറുതേ ചെറുതേ. വാടാ പോടാ. പോയിച്ചെലവിനു ചെല്ലറ വരവിനു ചെറു ചെറു വേലകളിരവിൽ തെരയെടാ. പതിനെട്ടടവും പിഴയും നേരം ഉടുമുണ്ടുരിയും തലയിൽ കെട്ടുമെടാ. |
806 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
319. |
#1720057 |
പാൽനിലാവിനും ഒരു നൊമ്പരം. പാതിരാക്കിളി എന്തിനീ മൗനം. സാഗരം മനസ്സിലുണ്ടെങ്കിലും കരയുവാൻ ഞങ്ങളിൽ കണ്ണുനീരില്ല. മണ്ണിനു മരങ്ങൾ ഭാരം മരത്തിൽ ചില്ലകൾ ഭാരം ചില്ലയിൽ കൂടൊരു ഭാരം കൂടൊഴിഞ്ഞ പക്ഷികൾ. പക്ഷിക്കു ചിറകു ഭാരം ചിറകിൽ തൂവലും ഭാരം തൂവലോ കാറ്റിനും ഭാരം കാറ്റിലാടും കോലങ്ങൾ. |
739 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
320. |
#1720359 |
ഈ ചുമപ്പു കണ്ടോ. ഇതാണു ഭൂമി. വിയറ്റ്നാമിലും ക്യൂബയിലും തെറിച്ചുവീണ മനുഷ്യരക്തം ഭൂമിയെ ചുവപ്പിച്ചിരിക്കുന്നു. പച്ച, ഇതാണു പ്രതീക്ഷ. കറുപ്പ് ആകാശം. ഈ കറുപ്പ്, പൊല്യൂഷൻ കാരണം ആകാശം ഇരുണ്ടുകൂടിയിരിക്കുന്നതാണു സങ്കല്പം. ഈ മഞ്ഞ, മൗനം. പ്രതികരിക്കാൻ ശേഷിയില്ലാത്ത നിരാലംബരായ മനുഷ്യരുടെ നിശ്ശബ്ദമായ രോദനം. |
807 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
321. |
#1720070 |
കുരുന്നുചുണ്ടിലോ നിറഞ്ഞ പുഞ്ചിരി. വയമ്പുനാവിലോ നുറുങ്ങു കൊഞ്ചലും. നുറുങ്ങു കൊഞ്ചലിൽ വളർന്ന മോഹവും നിറം മറഞ്ഞതിൽ പടർന്ന സ്വപ്നവും. ആനന്ദത്തേനിമ്പത്തേരിൽ ഞാനീ മാനത്തൂടങ്ങിങ്ങൊന്നോടിക്കോട്ടേ. മാനത്തെങ്ങോ പോയി പാത്തുനിൽക്കും മാലാഖപ്പൂമുത്തേ ചോദിച്ചോട്ടേ. പൂങ്കവിൾ കിളുന്നിൽ നീ പണ്ടു തേച്ച ചാന്തിനാൽ, എന്നുണ്ണിക്കെൻ ചൊല്ലും കണ്ണും പെട്ടുണ്ടാകും ദോഷം മാറുമോ. |
976 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
322. |
#1720320 |
സ്നേഹത്തിന്റെ ഗൗളിത്തെങ്ങുകളിൽ മണ്ഡരിയോ. അങ്ങു പൊഖ്റാനിലെ വസന്തകാലപറവകൾക്ക് കോഴിവസന്തയോ. കാശ്മീർ തീവ്രവാദികൾക്ക് ജലദോഷമോ. എങ്കിലും സോദരാ, ഇളങ്കാറ്റിലെവിടെയോ തേങ്ങാക്കുലകളാടുന്നു. |
498 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
323. |
#1720307 |
ഒരു മനുഷ്യനെത്രത്തോളം താഴാൻ പറ്റും? ഭൂമിയോളം, അല്ലേ? പിന്നെയും ചവിട്ടുകയാണു തലയിൽ. എങ്ങോട്ടു താഴും? പാതാളത്തിലേക്കു താഴാൻ മഹാബലിയല്ല. വെറും മനുഷ്യൻ. സേതുമാധവനാണ്. ഇനി ഒരിക്കലെങ്കിലും, ഒരു പ്രാവശ്യമെങ്കിലും എനിക്കു ജയിക്കണമെടാ. ഒരു പ്രാവശ്യമെങ്കിലും. |
677 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
324. |
#1720296 |
ദൂരെ മാമരക്കൊമ്പിൽ ഒരു താരാജാലകക്കൂട്ടിൽ, ഏതോ കാർത്തികനാളിൽ മലർ പൂക്കും പൗർണ്ണമിവാവിൽ. മഴവില്ലിൻ മംഗലശ്രീ പോലെ ഒരു പൂവൽ പൈങ്കിളി ചേക്കേറി. രാഗസുമംഗലിയായ് ദേവമനോഹരിയായ്. |
462 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
325. |
#1720207 |
നീ മധു പകരൂ മലർചൊരിയൂ അനുരാഗപൗർണ്ണമിയേ. നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ. മണിവിളക്കു വേണ്ടാ മുകിൽ കാണേണ്ടാ ഈ പ്രേമസല്ലാപം. കളിപറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ തൻ രാഗസംഗീതം. ഇരുകരളുകളിൽ വിരുന്നു വന്നു മായാത്ത മധുമാസം. മാനം കഥ പറഞ്ഞു താരം കേട്ടിരുന്നു ആകാശമണിയറയിൽ. മിഴിയറിയാതെ നിൻ ഹൃദയമിതിൽ ഞാൻ ചോരനായ് കടന്നു. ഉടലറിയാതെ ഉലകറിയാതെ നിൻ മാനസം കവർന്നു. |
943 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
326. |
#1720131 |
പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ. മഴവിൽക്കുളിരഴകു വിരിഞ്ഞൊരു വർണ്ണമഴ. തോരാത്ത മോഹമീ മഴ, ഗന്ധർവ്വഗാനമീ മഴ, ആദ്യമാനുരാഗരാമഴ. അരികിൽ വരുമ്പോൾ പനിനീർമഴ. അകലത്തു നിന്നാൽ കണ്ണീർമഴ. മിണ്ടുന്നതെല്ലാം തെളിനീർമഴ. പ്രിയചുംബനങ്ങൾ പൂന്തേൻമഴ. മെല്ലെ മാറോടു ചേർന്നു നിൽക്കുമ്പോൾ ഉള്ളിൽ ഇളനീർമഴ, പുതുമഴ. വിരഹങ്ങളേകി ചെന്തീമഴ. അഭിലാഷമാകെ മായാമഴ. സാന്ത്വനം പെയ്തു കനിവിൻ മഴ. മൗനങ്ങൾ പാടി മൊഴിനീർമഴ. പ്രേമസന്ദേശമോതിയെത്തുന്നു പുലരിമഞ്ഞിൻ മഴ, സ്വരമഴ. |
1161 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
327. |
#1720094 |
പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ. ദുഃഖത്തിൻ മുള്ളുകൾ തൂവിരൽ തുമ്പിനാൽ പുഷ്പങ്ങളാക്കുന്നു ഭാര്യ. എത്രതെളിഞ്ഞാലും എണ്ണവറ്റാത്തൊരു ചിത്രവിളക്കാണു ഭാര്യ. എണ്ണിയാൽ തീരാത്ത ജന്മാന്തരങ്ങളിൽ അന്നദാനേശ്വരി ഭാര്യ. ഭൂമിയെക്കാളും ക്ഷമയുള്ള സൗഭാഗ്യദേവിയാണെപ്പോഴും ഭാര്യ. മന്ദസ്മിതങ്ങളാൽ നീറും മനസ്സിനെ ചന്ദനം ചാർത്തുന്നു ഭാര്യ. കണ്ണുനീർത്തുള്ളിയിൽ മഴവില്ലു തീർക്കുന്ന സ്വർണ്ണപ്രഭാമയി ഭാര്യ. കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ഭാര്യ. |
1312 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
328. |
#1720069 |
ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ, എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ. വെള്ളം കോരിക്കുളിപ്പിച്ച് കിന്നരിച്ചോമനിച്ചയ്യയ്യാ എന്റെ മാരിപ്പളുങ്കിപ്പം രാജപ്പൂമൊട്ടായി പോയെടീ. ചൊല്ലി നാവേറരുതേ കണ്ടു കണ്ണേറരുതേ. പിള്ളദോഷം കളയാൻ മൂളു പുള്ളോൻകുടമേ ഹോയ്. |
729 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
329. |
#1720353 |
മോനേ ദിനോശാ, അതിമോഹമാണ്, അതിമോഹം. എന്റെ അച്ഛന്റെ ചിത കത്തുന്ന കാലം വരെ നിനക്കായുസ്സുണ്ടാകും എന്ന മോഹം. അതു തെറ്റായിരുന്നു എന്നു ബോധ്യപ്പെടുമ്പോൾ നീ വാ. അച്ഛന്റെ കാൽവിരലിലെ രണ്ടോ മൂന്നോ നഖം വെട്ടിത്തരാം ഞാൻ. കൊണ്ടുപോയി ചന്ദനമുട്ടിയിൽ വച്ചു കത്തിച്ച് ആശ തീർക്കാം നിനക്ക്. ആശ തീർക്കാം. ആറുവർഷത്തെ ഇടവേള കഴിഞ്ഞ് ഇന്ദുചൂഢൻ വന്നിരിക്കുന്നു. പുതിയ കളികൾ കാണാനും, ചിലതു കാണിച്ചു പഠിപ്പിക്കാനും. നീ പോടാ മോനേ ദിനേശാ. |
1099 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
330. |
#1720352 |
ചത്തു ദഹിച്ചു തീർന്നുപോയതിനോട് പകയല്ല, അറപ്പാണെനിക്ക്. എന്റെ ജീവിതം, നിരപരാധിയായ എന്റെ ജീവിതം, അതിലെ വെളിച്ചം തല്ലിക്കെടുത്തി ആറുവർഷം സെൻട്രൽ ജയിലിലെ ഇരുട്ടിലേക്ക് നിസ്സാരമായി എന്നെ വലിച്ചെറിഞ്ഞ നിന്റെ തന്തയെ നെഞ്ചു കീറിപ്പൊളിച്ച് ചോരകുടിക്കുന്നൊരു സ്വപ്നം എനിക്കുണ്ടായിരുന്നു. ആറുവർഷം എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച സ്വപ്നം. പക്ഷേ, കാലം അയാളെ ഈ മൺകുടത്തിലാക്കി എന്റെ മുന്നിൽ കൊണ്ടുവന്നു വച്ചു. പുറംകാലുയർത്തി തൊഴിച്ചു തെറിപ്പിക്കും ഞാനത്. അതിനു മുൻപ്, നീ പോ. പവിത്രാ, ഇന്ദുചൂഢൻ ഇന്നൊരു വ്യക്തിയല്ല. നീ കണ്ടോ. |
1388 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
331. |
#1720341 |
എന്റെ ഭീഷണിയെന്നു പറഞ്ഞാൽ ചില ഊച്ചാളി രാഷ്ട്രീയക്കാരെക്കൂട്ട് സ്ഥലംമാറ്റിക്കളയും എന്നൊന്നുമാവില്ല. കൊന്നുകളയും ഞാൻ. മടിക്കില്ല കേട്ടോ. പുതിയ ആളായതുകൊണ്ടാ. ഇവിടെ ചോദിച്ചാ മതി. വാടാ. ശേഖരന്റെ എച്ചിൽ നക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പോയി പറ. മുൻപെനിക്കൊരു കൈയബദ്ധം പറ്റിയതാ. ഇനിയും വേഷംകെട്ടെടുത്താൽ അറിഞ്ഞോണ്ടു ഞാൻ അബദ്ധം ചെയ്യും. |
894 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
332. |
#1720339 |
നടി കുളത്തിലേക്കു ചാടുന്നു. മുങ്ങി നിവരുന്നു. പടവിലേക്കു കയറുന്നു. അവിടെ സോപ്പുപെട്ടിയിൽ വച്ചിരിക്കുകയാണ് നമ്മുടെ പരിമളാ സോപ്പ്. നടി അവളുടെ അർദ്ധനഗ്നമേനിയിൽ സോപ്പിങ്ങനെ തേയ്ക്കയാ. എന്നിട്ട് പറയുന്നു. എന്റെ മേനിയഴകിന്റെ രഹസ്യം, പരിമളാ സോപ്പ്. |
659 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
333. |
#1720239 |
ദേവീ, ആത്മരാഗമേകാം. കന്യാവനിയിൽ സുഖദം കളഗാനം പകരാനണയൂ ഗന്ധർവ്വവീണയാകൂ നീ. സാഗരങ്ങൾ മീട്ടും സോപാനഗീതമായ് നിറയും നിൻ ശ്രുതിയിൽ എൻ ഗാനാലാപം. മദനയാമിനീ ഹൃദയസൗരഭം തരളമാം ശലഭങ്ങളായ് നുകരാൻ നീ വരൂ മന്ദം. പാർവ്വണങ്ങൾ തേടും വനചന്ദ്രകാന്തിയിൽ സോമം പോൽ പകരൂ നിൻ രാഗോന്മാദം. മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മരമാകുവാൻ മഴവിൽത്തേരിറങ്ങി ഞാൻ. |
890 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
334. |
#1720220 |
പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ. ഗാനലോകവീഥികളിൽ വേണുവൂതും ആട്ടിടയൻ. എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ് മഹാൾ ഞാനുയർത്താം. മായാത്ത മധുരഗാനമാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം. പൊന്തിവരും സങ്കല്പത്തിൻ പൊന്നശോകമലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദനമണിമന്ദിരത്തിൽ, സുന്ദരവസന്തരാവിൻ ഇന്ദ്രനീലമണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ. |
1141 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
335. |
#1720159 |
ഒരു തോണിപ്പാട്ടുണർന്നുവോ അതു മെല്ലെ തീരമെത്തിയോ. പൂക്കുമ്പിൾ നീട്ടി നിക്കുമീ രാക്കൊമ്പിൻ മഞ്ഞണിഞ്ഞുവോ. താളത്തിൽ തെളിനിലാവുമായ് മുഴുതിങ്കൾ പുഴയിറങ്ങിയോ. കരയേറി കൂത്താടും കുഞ്ഞോളങ്ങൾ. കടവിൽ നീ വന്നു ചേരവേ കളിയാടി ആറ്റുവഞ്ചികൾ. കനവിൽ ഞാൻ കാത്തുവച്ചിടും ഓർമ്മ നീ. |
711 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
336. |
#1720237 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നു. ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പുപോലാലോലം ആനന്ദനൃത്തമാർന്നു. |
369 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
337. |
#1720234 |
കണ്ണിൽ നിൻ മെയ്യിൽ ഓർമ്മപ്പൂവിൽ ഇന്നാരോ പീലിയുഴിഞ്ഞൂ. പൊന്നോ പൂമൊട്ടൊ വർണ്ണത്തെല്ലോ നിൻ ഭാവം മോഹനമാക്കി. മിന്നാരക്കൈയിൽ നിൻ തൂവൽ ചിരിവിതറി. തൈമാസത്തെന്നൽ പദമാടി തിരുമുടിയിൽ. ഇന്നലെരാവായ് പാടിമറഞ്ഞു നിന്റെയനാഥ മൗനം. |
588 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
338. |
#1720212 |
സന്ധ്യയ്ക്കെന്തിനു സിന്ദൂരം. ചന്ദ്രികയ്ക്കെന്തിനു വൈഡൂര്യം. കാട്ടാറിനെന്തിനു പാദസരം. എൻ കണ്മണിക്കെന്തിനാഭരണം. മായികമാകും മന്ദസ്മിതത്തിന്റെ മാറ്ററിയുന്നവരുണ്ടോ. തങ്കമേ, നിൻ മേനി കണ്ടാൽ കൊതിക്കാത്ത തങ്കവും വൈരവുമുണ്ടോ. ഭൂമിയിൽ സ്വർഗ്ഗത്തിൻ ചിത്രം വരയ്ക്കുന്നു കാമുകനായ വസന്തം. എന്നെ കാവ്യഗന്ധർവ്വനാക്കുന്നു സുന്ദരീ നിൻ ഭാവഗന്ധം. |
904 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
339. |
#1720211 |
കുടമാളൂർ സൈരന്ധ്രിയായ് മാങ്കുളം ബൃഹന്ദളയായ് ഹരിപ്പാട്ടു രാമകൃഷ്ണൻ വലലനായി. ദുര്യോധനവേഷമിട്ടു ഗുരു ചെങ്ങന്നൂരു വന്നു. വാരണാസിതൻ ചെണ്ടയുണർന്നുയർന്നു. ആയിരം സങ്കൽപ്പങ്ങൾ തേരുകൾ തീർത്ത രാവിൽ അർജ്ജുനനായ് ഞാൻ, അവൾ ഉത്തരയായി. അതു കഴിഞ്ഞാട്ടവിളക്കണഞ്ഞുപോയ്. എത്രയെത്ര അജ്ഞാതവാസമിന്നും തുടരുന്നു ഞാൻ. |
805 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
340. |
#1720208 |
താമസമെന്തേ വരുവാൻ പ്രാണസഖീ എന്റെ മുന്നിൽ. താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ. ഹേമന്ത യാമിനിതൻ പൊൻവിളക്കു പൊലിയാറായ്. മാകന്ദശാഖകളിൽ രാക്കിളികൾ മയങ്ങറായ്. തളിർമരമിളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ. പൂഞ്ചോലക്കടവിൽ നിന്റെ പാദസരം കുലുങ്ങിയല്ലോ. പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ. പാതിരാക്കാറ്റിൽ നിന്റെ പട്ടുറുമാലിളകിയല്ലോ. |
907 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
341. |
#1720187 |
പ്രായം നമ്മിൽ മോഹം നൽകി. മോഹം കണ്ണിൽ പ്രേമം നൽകി. പ്രേമം നെഞ്ചിൽ രാഗം നൽകി. രാഗം ചുണ്ടിൽ ഗാനം നൽകി. ഗാനം മൂളാൻ ഈണം നൽകി. ഈണം തേടും ഈറത്തണ്ടിൽ കാറ്റിൻ കൈകൾ താളം തട്ടി. താളക്കൊമ്പത്തൂഞ്ഞലാടി പാടൂ നാട്ടുമൈനേ, കൂടെ ആടൂ ചോലമയിലേ. |
592 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
342. |
#1720184 |
മാണിക്യവീണയുമായെൻ മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ. പാടുകില്ലേ വീണമീട്ടുകില്ലേ, നിന്റെ വേദന എന്നോടു ചൊല്ലുകില്ലേ. ഒന്നും മിണ്ടുകില്ലേ. എൻ മുഖം കാണുമ്പോൾ നിന കൺമുനകളിൽ എന്തിത്ര കോപത്തിൻ സിന്ദൂരം. എന്നടുത്തെത്തുമ്പോൾ എന്തു ചോദിക്കിലും എന്തിനാണെന്തിനാണീ മൗനം. മഞ്ഞു പൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ പിന്നെയും പൊൻവെയിൽ വന്നല്ലോ. നിൻ മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി എന്നിനീ എന്നിനീ കാണും ഞാൻ. |
1054 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
343. |
#1720180 |
യാചകനിവനൊരു രാജമന്ദിരം തീർത്തു. രാഗസുധാരസത്താൽ വിരുന്നുനൽകി. ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരിയിൽ ഞാനലിഞ്ഞലിഞ്ഞപ്പോൾ അനശ്വരനായ്. കണ്മണിമാരെ നിങ്ങൾ കിങ്ങിണി കിലുക്കുമ്പോൾ കണ്ണുനീർത്തുള്ളിപോലും നറുംമുത്തുതാൻ എന്റെ. അല്ല പരാജിതനല്ല ഞാൻ സംഗീതസ്വർലോകഗംഗയിതിൽ മുങ്ങിടുമ്പോൾ. |
729 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
344. |
#1720178 |
മായാജാലകവാതിൽ തുറക്കും മധുരസ്മരണകളേ. മന്ദസ്മിതമാം മണിവിളക്കുഴിയും മന്ത്രവാദിനികൾ, നിങ്ങൾ മഞ്ജുഭാഷിണികൾ. പുഷ്യരാഗനഖമുനയാൽ നിങ്ങൾ പുഷ്പങ്ങൾ നുള്ളി ജപിച്ചെറിയുമ്പോൾ. പൊയ്പോയ വസന്തവും, വസന്തം നൽകിയ സ്വപ്നസഖിയുമെന്നിൽ ഉണർന്നുവല്ലോ, ഉണർന്നുവല്ലോ. തപ്തബാഷ്പജലകണങ്ങൾ നിങ്ങൾ രത്നങ്ങളാക്കിയെനിക്കേകുമ്പോൾ, മണ്ണോടു മണ്ണടിഞ്ഞ പ്രണയപ്രതീക്ഷകൾ സ്വർണ്ണമുളകൾ വീണ്ടും അണിഞ്ഞുവല്ലോ, അണിഞ്ഞുവല്ലോ. |
1056 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
345. |
#1720173 |
ഏകാന്തചന്ദ്രികേ, തേടുന്നതെന്തിനോ. കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ. പതിനഞ്ചുപിറന്നാളിൻ തിളക്കം, പിന്നെ പതിവായി ചെറുതാകും ചെറുപ്പം. അലഞൊറിഞ്ഞുടുക്കുന്ന മനസ്സേ, എന്റെ മിഴിക്കുള്ളിൽ നിനക്കെന്തൊരിളക്കം. അഴകിനൊരാമുഖമായ ഭാവം, അതിലാരുമലിയുന്നൊരിന്ദ്രജാലം. പാലൊത്ത ചേലൊത്ത രാവാടയണിഞ്ഞത് കുളിരിനോ കൂട്ടിനോ, എന്റെ കരളിലെ പാട്ടിനോ. |
904 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
346. |
#1720169 |
തുളുനാടൻ കോലക്കുയിലേ പൊന്നൂഞ്ഞാൽ പാട്ടുകളവിടെ കേട്ടോ, നീ കേട്ടോ. നിറകതിരും തങ്കവിളക്കും അകതാരിൽ പത്തരമാറ്റും മറിമാൻമിഴിയാളിൽ കണ്ടോ, നിൻ മനമൊന്നുരുകിപ്പോയോ, നിന്നുള്ളിൽ വാസന്തം പാടിയുണർന്നോ. എന്നിൽ വീണലിയാനായ് അവളെൻ നിനവിൽ വരുമെന്നോ. |
640 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
347. |
#1720136 |
തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിരനക്ഷത്രം. പ്രിയദർശിനി നിൻ ജന്മദിനത്തിൽ ഹൃദയം തുടികൊട്ടുന്നു. ധനുമാസത്തിൽ ശിശിരക്കുളിരിൽ തളിരുകൾ മുട്ടിയുരുമ്മുമ്പോൾ. മധുരമനോഹര മാധവലഹരിയിൽ മുഴുകാൻ ലതികകൾ വെമ്പുമ്പോൾ. തളിരണിയട്ടേ നിൻ ഭാവനകൾ മലരണിയട്ടേ നിൻ വനികൾ. ഒരു ഗാനത്തിൻ മഴവിൽചിറകിൽ പ്രിയസഖി നിന്നെ ഉയർത്താം ഞാൻ. ഉദയദിവാകരനെതിരെയുയരും നിഴലുകൾ ഇരുളല തേടുമ്പോൾ. ഇലയറിയട്ടേ നിൻ മലരടികൾ കഥയറിയട്ടേ നിൻ മിഴികൾ. |
1092 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
348. |
#1720073 |
വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതേ. പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ. മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ. ആലംബം നീയേ, ആധാരം നീയേ. |
644 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
349. |
#1720052 |
വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖിതൻ അധരകാന്തിയോ. ഓമലേ പറയു നീ, വിണ്ണിൽ നിന്നും പാറിവന്ന ലാവണ്യമേ. ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്നു കാണുവാൻ. കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു. മുകമാം എൻ മനസ്സിൽ ഗാനമായ് നീയുണർന്നു. ഹൃദയമൃദുലതന്ത്രിയേകി ദേവാമൃതം. മലരിതളിൽ മണിശലഭം വീണു മയങ്ങി. രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങി. നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി. പുളകമുകുളമേന്തി രാഗവൃന്ദാവനം. |
1032 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
350. |
#1720015 |
മൂടുപടമെന്തിനാവോ മൂകാനുരാഗമേ. പാതി മറയുന്നതെന്തേ അന്യയെ പോലെ നീ. എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ. എന്റെ പ്രിയ ഗാനധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു. വരില്ലേ നീ വരില്ലേ, ചൈത്രവീണാവാദിനീ. വസന്തം പൂത്തൊരുങ്ങിയല്ലോ, വരൂ പ്രിയേ. |
640 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
351. |
#1720240 |
പാലപ്പൂവേ നിൻ തിരുമംഗല്യത്താലി തരൂ. മകരനിലാവേ നീയെൻ നീഹാരക്കോടി തരൂ. കാണാതെ മിന്നിതളായ് മറയും മന്മഥനെന്നുള്ളിൽ കൊടിയേറിയ ചന്ദ്രോത്സവമായ്. |
379 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
352. |
#1720245 |
രാവേറെയായിട്ടും തീരെ ഉറങ്ങാതെ പുലരും വരെ വരവീണയിൽ ശ്രുതി മീട്ടി ഞാൻ. ആരോ വരുന്നെന്നീ രാപ്പാടി പാടുമ്പോൾ അഴിവാതിലിൽ മിഴിചേർത്തു ഞാൻ തളരുന്നുവോ. കാവലായ് സ്വയം നിൽക്കും ദീപമേ എരിഞ്ഞാലും. മായുവാൻ മറന്നേപോം തിങ്കളേ തെളിഞ്ഞാലും. വിളിക്കാതെ വന്നു കൂട്ടുകാരി. |
687 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
353. |
#1720255 |
എന്തേ ഇന്നും വന്നീലാ നിന്നോടൊന്നും ചൊല്ലീലാ, അനുരാഗം മീട്ടും ഗന്ധർവ്വൻ. നീ സ്വപ്നം കാണും ആകാശത്തോപ്പിൻ കിന്നരൻ. മണിവള തിളങ്ങണ കൈയാലെ വിരൽ ഞൊട്ടി വിളിക്കണതാരാണ്. മുഴുതിങ്കളുദിക്കണ മുകിലോരം മുരശൊലി മുഴക്കണതാരാണ്. ഓ, വിളിക്കിന്റെ നാളം പോലെ ഈ പൊൻതൂവൽ വീശും മാറ്റേറും മഴപ്രാവേ, കളിയാടി പാടാൻ നേരമായ്. |
801 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
354. |
#1720366 |
ഈ നിക്കുന്ന നിന്റെ ഗംഗയെ, മനസ്സിന്റെ ഓരോ പരമാണു കൊണ്ടും നിന്നെ സ്നേഹിക്കുന്ന ജീവസ്സും ഓജസ്സുമുള്ള ഈ ഗംഗയെ, നിനക്കു തിരിച്ചു തരാമെന്നാടാ ഞാനേറ്റത്. ഞാനാഗ്രഹിച്ചത്. ഇന്നാ പിടിച്ചോടാ. ഭാഗ്യം ചെയ്തവരാ നിങ്ങൾ രണ്ടുപേരും. ലോകത്തിലൊരു ഭാര്യയും ഭർത്താവും മനസ്സുകൊണ്ട് ഇത്ര ആഴത്തിൽ പരസ്പരം അറിഞ്ഞുകാണില്ല. |
810 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
355. |
#1720363 |
നേരാ തിരുമേനി, ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല. മരംവെട്ടുകാരനായിരുന്നു എന്റെ അപ്പൻ. കൺമുമ്പിൽ വച്ച് എന്റെ അമ്മച്ചിയെ കയറിപ്പിടിച്ച റേഞ്ചർ സായിപ്പിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പൻ ജയിലിൽ കയറുമ്പോൾ, എനിക്ക് ഒൻപതു വയസ്സ്. കഴുമരത്തേന്ന് അപ്പന്റെ ശവമിറക്കി ദാ, ഇങ്ങനെ കൈയിലോട്ടു വാങ്ങിക്കുമ്പോൾ അന്നെന്റെ പത്താമത്തെ പിറന്നാളാ. |
944 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
356. |
#1720357 |
നിന്റെയൊക്കെ ശബ്ദം പൊങ്ങിയാൽ രോമം, രോമത്തിനു കൊള്ളുകേല എന്റെ. നന്ദഗോപാൽ മാരാർക്ക് വിലയിടാൻ അങ്ങു തലസ്ഥാനത്ത്, ദില്ലിയിലും ഒരുപാടു ക്ണാപ്പൻമാർ ശ്രമിച്ചുനോക്കിയതാ. നാസിക്കിലെ റിസർവ് ബാങ്കിന്റെ നോട്ടടിക്കുന്ന പ്രസ്സുണ്ടല്ലോ, കമ്മട്ടം. അതെടുത്തോണ്ടു വന്ന് തുലാഭാരം തൂക്കിയാലും മാരാര് ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും. മക്കളേ, രാജസ്ഥാൻ മരുഭൂമിയിലേക്കു മണല് കേറ്റി വിടല്ലേ. |
1021 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
357. |
#1720356 |
വെള്ളമടിച്ചു കോൺതിരിഞ്ഞു പാതിരായ്ക്കു വീട്ടിൽ വന്നു കേറുമ്പോൾ ചെരുപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവർഷരാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും എന്റെ കുഞ്ഞുകളെ പെറ്റു പോറ്റാനും ഒടുവിൽ ഒരു നാൾ വടിയായി തെക്കേപ്പറമ്പിലെ പുളിയൻ മാവിന്റെ വിറകിനടിയിൽ എരിഞ്ഞു തീരുമ്പോൾ നെഞ്ചു തല്ലി കരയാനും എനിക്കൊരു പെണ്ണിനെ വേണം. പറ്റുവെങ്കി കേറിക്കോ. |
943 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
358. |
#1720351 |
പവിത്രാ, ഒരു മകന്റെ ധർമ്മമാണ്, അച്ഛനു യഥാവിധി അന്ത്യകർമ്മങ്ങൾ ചെയ്യുക എന്നത്. പക്ഷേ, മണപ്പള്ളി മാധവൻ നമ്പ്യാർ എന്ന മഹാപാപിയും സർവ്വോപരി നാറിയുമായിരുന്ന നിന്റെ തന്തയുടെ എല്ലിൻപൊടിയും മാംസം കത്തിയ ചാരവും പവിത്രയായ ഈ നദിയിൽ വീഴരുത്. അതു കളങ്കപ്പെട്ടുപോവും. ഒരുപിടി പുണ്യാത്മാക്കളുടെ ശേഷക്രിയ ഏറ്റുവാങ്ങിയ ഈ മണൽത്തിട്ട മാധവൻ നമ്പ്യാർക്ക് ഇനിയും ജന്മങ്ങൾ പലതു ജനിച്ചുമരിച്ചാലും തീണ്ടാപ്പാടകലെയാണ്. അതുകൊണ്ടു പോ. പോയി വീടിന്റെ കന്നിക്കോണിലുള്ള തെങ്ങിനു തടംവെട്ടി ഈ ചാൽ അതിലിട്ടു മൂട്. |
1312 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
359. |
#1720338 |
ഞാനൊരു മുത്തശ്ശിക്കഥ കേട്ടിട്ടുണ്ട്. മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്. അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തു നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണുചിമ്മി കാണിക്കും. എന്റെ മോന് മിണ്ടാനായാൽ ഇവൻ അവന്റെ അച്ഛനെക്കുറിച്ചു ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി അവന്റെ അച്ഛനെ കാണിച്ചുകൊടുക്കണം. |
862 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
360. |
#1720334 |
ഇല്ല. ഗീതയിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഹിന്ദുവല്ല. ഖുർആനിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ഇസ്ലാമല്ല. ബൈബിളിൽ തൊട്ട് സത്യം ചെയ്യാൻ ഞാനൊരു ക്രിസ്ത്യാനിയല്ല. ഒരു മനുഷ്യനെന്ന നിലയിൽ എന്റെ മനഃസാക്ഷിയെ തൊട്ട് ഞാൻ പറയുന്ന സത്യങ്ങൾ കേൾക്കാൻ ബഹുമാനപ്പെട്ട കോടതിക്ക് ദയവുണ്ടാകണം. ഉപനയനവും വേദാധ്യയനവും കഴിഞ്ഞ് അഹിംസയും ഭക്തിയും ജീവിതമാർഗ്ഗമായി സ്വീകരിച്ച എന്നെ നിങ്ങൾ കള്ളനാക്കിയില്ലേ? കൊലപാതകിയാക്കിയില്ലേ? കുറ്റവാളിയാക്കിയില്ലേ? ഇതിൽ കൂടുതൽ എന്തു ശിക്ഷയാണ് ബഹുമാനപ്പെട്ട കോടതിക്ക് ഇനി എന്റെമേൽ വിധിക്കാനുള്ളത്? |
1381 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
361. |
#1720316 |
പശ്ചാത്താപമില്ല. കണ്ണുനീരില്ല. കളി നന്നായി കളിച്ചു, അവസാനം വരെ. പക്ഷേ തോറ്റുപോയി. കളിച്ചതൊക്കെ എനിക്ക് ഇഷ്ടവും ആയി. അതാണല്ലോ പ്രധാനം. ഇവനോട് എന്തോ ഒരു ദൗർബല്യം. അതുകൊണ്ടു വിട്ടുകളഞ്ഞതിലാണ് തെറ്റിപ്പോയത്. സൊ ഇൻസ്പെക്ടർ, നിങ്ങൾ ജയിക്കുന്നു അല്ലേ? പക്ഷേ തോറ്റുപോകാൻ എനിക്കിഷ്ടമില്ലെങ്കിലോ. |
776 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
362. |
#1720303 |
വീണ്ടും എനിക്കു തെരുവുവിളക്കുകൾ നഷ്ടമാവാൻ പോകുന്നു. ഇത്തവണ എത്ര കാലത്തേക്കെന്നറിയില്ല. പക്ഷേ ഒരു ആശ്വാസം ഉണ്ട്. ഇപ്രാവശ്യം എനിക്കെതിരെ സാഹചര്യതെളിവുകൾ ഒന്നും ഇല്ല. ഉള്ളതു മുഴുവൻ തെളിവുകളാണ്. എന്റെ ദേഹത്തും ഷർട്ടിലും വരെ തെളിവുകൾ. മറ്റേതുമായി തട്ടിച്ചുനോക്കുമ്പോൾ ഇതിനൊരുപാടു സുഖമുണ്ട്. |
785 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
363. |
#1720299 |
വിരിഞ്ഞൊരെൻ മോഹമായ് വരം തരാൻ വന്നു നീ. നിറഞ്ഞൊരെൻ കൺകളിൽ സ്വരാഞ്ജനം ചാർത്തി നീ. എന്റെ കിനാക്കുളിരമ്പിളിയേ എന്നെയുണർത്തും പുണ്യലതേ. തങ്കവിരൽ തൊടും ആ നിമിഷം താനെയൊരുങ്ങും തമ്പുരുവേ. പെയ്തലിയുന്ന പകൽമഴയിൽ ഒരു പാൽപ്പുഴയായ് ഞാൻ വീണൊഴുകാം. |
637 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
364. |
#1720294 |
ചൂളമടിച്ചു കറങ്ങിനടക്കും ചോലക്കുയിലിനു കല്യാണം. ആലിൻകൊമ്പത്തന്തിയുറങ്ങണൊരോലഞ്ഞാലിക്കു പൂത്താലി. ആറ്റിലൊളിച്ചു കളിക്കണ മീനേ കാട്ടിൽ കുറുകുഴലൂതണ കാറ്റേ, കാൽത്തള കെട്ടി കൈവള ചാർത്തി കല്യാണത്തിനു കൂടേണ്ടേ. |
561 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
365. |
#1720278 |
മാതളങ്ങൾ തളിർ ചൂടിയില്ലേ. കതിർപ്പാൽമണികൾ കനമാർന്നതില്ലേ. മദകൂജനമാർന്നിണപ്രാക്കളില്ലേ. പുലർവേളകളിൽ വയലേലകളിൽ കണികണ്ടു വരാം, കുളിർ ചൂടി വരാം. |
383 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
366. |
#1720275 |
ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ. ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിൽ ഏതോ കുയിൽ. കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും. |
403 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
367. |
#1720270 |
കണ്ടു ഞാൻ മിഴികളിൽ ആലോലമാം നിൻ ഹൃദയം. കേട്ടു ഞാൻ മൊഴികളിൽ വാചാലമാം നിൻ നൊമ്പരം. ഗോപുരപൊൻകോടിയിൽ അമ്പലപ്രാവിൻ മനം പാടുന്നൊരാരാധനാമന്ത്രം പോലെ. |
385 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
368. |
#1720267 |
കാറ്റിൻ ചെപ്പു കിലുങ്ങി ദലമർമ്മരങ്ങളിൽ രാപ്പാടിയുണരും സ്വരരാജിയിൽ. പനിനീർക്കിനാക്കളിൽ പ്രണയാങ്കുരം. ഇതു നമ്മൾ ചേരും സുഗന്ധതീരം. |
353 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |
369. |
#1720008 |
മൗനം സ്വരമായ് എൻ പൊൻവീണയിൽ. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ. ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായി, മുരളികയൂതി ദൂരെ. ജന്മം സഫലം എൻ ശ്രീരേഖയിൽ. സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ. അറിയാതെയെൻ തെളിവേനലിൽ, കുളിർമാരിയായി പെയ്തു നീ. നീരവരാവിൽ ശ്രുതിചേർന്ന വിണ്ണിൻ, മൃദുരവമായി നിൻ ലയമഞ്ജരി. ആത്മാവിലെ പൂങ്കോടിയിൽ, വൈഡൂര്യമായി വീണു നീ. അനഘനിലാവിൻ മുടികോതി നിൽക്കേ, വാർമതിയായി നീ എന്നോമനേ. |
1002 |
0 |
0.000 |
0.00 — () |
0.00 |
0.00 |
January 1, 1970 |