നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി, അലമാലകൾ പുൽകും കായൽമാറിലൂടെ. പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്. കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്. കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്, ഊറിവന്ന ശിശിരം നമ്മൾ.
Game | Time | WPM | Accuracy |
---|---|---|---|
1 | 2011-01-03 13:18:13 | 15.84 |